ഒഡീഷ ട്രെയിൻ അപകടം: സിബിഐ അന്വേഷണം
ഒഡീഷ ട്രെയിൻ അപകടം: സിബിഐ അന്വേഷണം
Monday, June 5, 2023 12:31 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിൻ അപകടത്തിനു പിന്നാലെ പ്രതിപക്ഷം വിമർശനം ശക്തമാക്കിയ സാഹചര്യത്തിലാണു കേന്ദ്രം സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. രക്ഷാപ്രവർത്തനം പൂർത്തിയായെന്നു വ്യക്തമാക്കിയ മന്ത്രി, ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ തുടരുകയാണെന്നും അറിയിച്ചു. ട്രാക്കുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പൂർത്തിയായെന്നും വയറിംഗ് ജോലികളാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അപകടത്തിനു കാരണം ഇലക്‌ട്രോണിക് ഇന്‍റർലോക്കിംഗ് സംവിധാനത്തിലെ തകരാറാ ണെന്നു കേന്ദ്ര റെയിൽവേ വ ക്താവ് പറഞ്ഞു. ഒഡീഷയിലെ ബാലസോർ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിൽ മധ്യഭാഗത്ത് രണ്ട് പ്രധാന ലൈനുകളും ഇരുവശത്തും രണ്ട് ലൂപ് ലൈനുകളുമാണുള്ളത്. അപകടം നടക്കുന്ന സമയത്ത് രണ്ട് ലൂപ് ലൈനുകളിലും ഇരുന്പയിര് കയറ്റിയ ഗുഡ്സ് ട്രെയിനുകളും പ്രധാന ട്രാക്കുകളിൽ ചെന്നൈയിൽനിന്നു ഹൗറയിലേക്ക് പോകുകയായിരുന്ന ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമാണ്ഡൽ എക്സ്പ്രസും ഹൗറയിൽനിന്നുള്ള ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസുമാണ് ഉണ്ടായിരുന്നത്.

വേഗപരിധി മണിക്കൂറിൽ പരമാവധി 130 കിലോമീറ്ററായ ട്രാക്കുകളിൽ കോറമാണ്ഡൽ എക്സ്പ്രസ് 128 കിലോമീറ്റർ വേഗത്തിലും ബംഗളൂരു-ഹൗറ എക്സ്പ്രസ് 126 കിലോമീറ്റർ വേഗത്തിലുമായിരുന്നു.

ട്രെയിനുകൾ വേഗപരിധി ലംഘിച്ചിരുന്നില്ലെന്നും സിഗ്‌നൽ പച്ചയായിരുന്നുവെന്നും റെയിൽവേ ബോർഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പച്ച സിഗ്‌നൽ കണ്ടശേഷമാണു ട്രെയിൻ മുന്പോട്ടു പോയതെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കോറമാണ്ഡൽ എക്സ്പ്രസിന്‍റെ അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ് പറഞ്ഞിരുന്നു. ട്രെയിനിന്‍റെ വേഗം കൂട്ടിയിട്ടില്ലെന്നും മാർഗനിർദേശങ്ങളെല്ലാം പാലിച്ചാണ് മുന്നോട്ടുപോയതെന്നും അസി സ്റ്റന്‍റ് ലോക്കോപൈലറ്റ് കൂട്ടിച്ചേർത്തു.

അട്ടിമറി: റെയിൽവേ മന്ത്രി


ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തം അട്ടിമറിയാണെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അപകടമുണ്ടായത് ഡ്രൈവറുടെ പിഴവോ സാങ്കേതികപ്രശ്നങ്ങളോ മൂലമാകാമെന്ന വാദം തള്ളിയ മന്ത്രി ഇലക്‌ട്രോണിക് ഇന്‍റർലോക്കിംഗ് സംവിധാനത്തിലെ തിരിമറിയാണ് അട്ടിമറി സാധ്യതയിലേക്ക് വിരൽചൂണ്ടുന്നതെന്നും വിശദീകരിച്ചു.

അപകടത്തിന്‍റെ മൂലകാരണവും പിന്നിൽ പ്രവർത്തിച്ചവരെയും തിരിച്ചറിഞ്ഞു. ഇലക്‌ട്രോണിക് ഇന്‍റർലോക്കിംഗ് ആൻഡ് പോയിന്‍റ് മെഷീനിൽ വരുത്തിയ മാറ്റങ്ങളാണ് അപകടത്തിനു കാരണമെന്നും ബാലസോറിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ മന്ത്രി പറഞ്ഞു.

അപകടകാരണം ഇലക്‌ട്രോണിക് ഇന്‍റർലോക്കിംഗ് അപാകത

ട്രെയിനിന്‍റെ റൂട്ട് നിശ്ചയിക്കൽ, പോയിന്‍റ് ഓപ്പറേഷൻ, ട്രാക്ക് നീക്കം എന്നിങ്ങനെ സിഗ്‌നലിംഗുമായി ബന്ധപ്പെട്ടുള്ള നിർണായക സംവിധാനമാണ് ഇലക്‌ട്രോണിക് ഇന്‍റർലോക്കിംഗ്. പോയിന്‍റ് ഓപ്പറേഷനിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സൈറ്റ് ഇൻസ്പെക്‌ഷൻ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഇതിലേക്കാണ് റെയിൽവേ മന്ത്രിയും വിരൽ ചൂണ്ടുന്നത്. ട്രെയിനിന്‍റെ ദിശ നിർണയിക്കുന്ന പോയിന്‍റ് സംവിധാനത്തിലുണ്ടായ പാളിച്ചയാണു കോറമാണ്ഡൽ എക്സ്പ്രസ് മെയിൻ ലൈനിൽനിന്ന് ലൂപ് ലൈനിലേക്കു നീങ്ങാൻ കാരണമായത്. 130 കിലോമീറ്റർ വേഗത്തിൽ മെയിൻ ലൈനിലൂടെ മുന്നോട്ടുപോകേണ്ട ട്രെയിൻ ലൂപ് ലൈനിലേക്കു കടന്ന് ഗുഡ്സ് ട്രെയിനിനെ ഇടിച്ചാണു വൻ ദുരന്തമുണ്ടായത്.

റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ മുന്പുള്ള ഡിസ്റ്റൻസ് സിഗ്‌നലും സ്റ്റേഷനിലേക്ക് കയറും മുന്പുള്ള ഹോം സിഗ്‌നലും പച്ച കത്തി കിടന്നതിനാലാണ് ലോക്കോപൈലറ്റ് ട്രെയിൻ മുന്പോട്ടെടുത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സിഗ്‌നൽ ആൻഡ് കമ്യൂണിക്കേഷൻ വിഭാഗവും സ്റ്റേഷൻ മാസ്റ്ററുമാണ് പോയിന്‍റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിശ്ചയിക്കുന്നത്.
സിഗ്‌നലിംഗ് സംവിധാനം ചെയ്തതിൽ പിഴവുണ്ടായോ, ട്രാക്കിലെ അറ്റകുറ്റപ്പണികളിൽ വീഴ്ചയുണ്ടായോ തുടങ്ങിയ കാര്യങ്ങളിൽ റെയിൽവേ സേഫ്റ്റി കമ്മീഷണർ അന്വേഷണം നടത്തിവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.