കെ.ജെ. ബേബി അന്തരിച്ചു
കെ.ജെ. ബേബി അന്തരിച്ചു
Monday, September 2, 2024 4:05 AM IST
കൽപ്പറ്റ: സാഹിത്യകാരനും സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകനുമായ വയനാട് നടവയൽ ചീങ്ങോട് കൊച്ചുപൂവത്തുംമൂട്ടിൽ ബേബി (കനവ് ബേബി-70) അന്തരിച്ചു. വീടിനു സമീപം കളരിയിൽ ഇന്നലെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ബത്തേരി താലൂക്ക് ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ഇന്നു രാവിലെ 10 മുതൽ 12 വരെ നടവയൽ സഹകരണ കോളജ് ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടോടെ തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി ശാന്തികവാടത്തിലാണ് സംസ്കാരം. കൊച്ചുപൂവത്തുംമൂട്ടിൽ പരേതരായ ജോസഫ്-ത്രേസ്യ ദന്പതികളുടെ മകനാണ്. ഭാര്യ: നടവയൽ കല്ലുങ്കൽ കുടുംബാംഗം പരേതയായ ഷേർലി (മുൻ ഇംഗ്ലീഷ് അധ്യാപിക, പഴശിരാജാ കോളജ്, പുൽപ്പള്ളി). മക്കൾ: ഗീതി, ശാന്തി. സഹോദരങ്ങൾ: മേരിക്കുട്ടി, പരേതരായ പാപ്പച്ചൻ, അപ്പച്ചൻ, തങ്കമ്മ.

നാടകക്കാരൻ, നോവലിസ്റ്റ്, ചലച്ചിത്ര സംവിധായകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ കേരളത്തിനകത്തും പുറത്തും ശ്രദ്ധേയനായിരുന്നു ബേബി. പരന്പരാഗത നാടകസങ്കൽപ്പങ്ങളെ തിരുത്തിയെഴുതിയതാണ് അദ്ദേഹം രചിച്ച് അവതരിപ്പിച്ച ‘നാട്ടുഗദ്ദിക’ എന്ന നാടകം. ബേബിയുടെ സർഗപ്രതിഭ പ്രകാശിക്കുന്നതാണ് മാവേലിമൻറം എന്ന നോവൽ. ആദിവാസിജീവിതം ഇതിവൃത്തമാക്കിയ ഈ രചനയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും മുട്ടത്തുവർക്കി അവാർഡും ലഭിച്ചിട്ടുണ്ട്.


ബസ്പുർക്കാന, ഗുഡ്ബൈ മലബാർ എന്നിവയും ബേബിയുടെ രചനകളാണ്. ഏറ്റവുമൊടുവിൽ പ്രസിദ്ധീകൃതമായതാണ് ഗുഡ് ബൈ മലബാർ എന്ന നോവൽ. പട്ടികവർഗത്തിലെ കാട്ടുനായ്ക്ക പെണ്‍കുട്ടികളുടെ തിരണ്ടുകല്യാണം പ്രമേയമാക്കി ‘ഗുഡ’ എന്ന പേരിൽ 2003ൽ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ചീങ്ങോട് ഗ്രാമത്തിൽ ബേബിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് ‘കനവ് ’ ബദൽ വിദ്യാഭ്യാസ കേന്ദ്രം. പട്ടികവർഗ കുട്ടികളുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും സാംസ്കാരിക ഉന്നമനവും ലക്ഷ്യമിട്ട് ആരംഭിച്ച കനവിന്‍റെ പേരും ചേർത്താണു ബേബി പതിറ്റാണ്ടുകളോളം അറിയപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.