പീഡനപരാതി: മുകേഷിനെ ചോദ്യംചെയ്യാൻ പ്രത്യേക സംഘം
പീഡനപരാതി: മുകേഷിനെ  ചോദ്യംചെയ്യാൻ പ്രത്യേക സംഘം
Monday, September 2, 2024 4:05 AM IST
കൊച്ചി: ലൈംഗികപീഡന പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. മുകേഷിനു ജാമ്യം നല്‍കരുതെന്നാണു പോലീസിന്‍റെ ആവശ്യം. ഇതുസംബന്ധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പോലീസ് ഇന്നു സത്യവാങ്മൂലം നല്‍കും. ഇന്നാണു മുകേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക.

ബലാത്സംഗക്കുറ്റമാണു മുകേഷിനെതിരേ ഉയര്‍ന്നിരിക്കുന്നതെന്നും കേസില്‍ വിശദമായ അന്വേഷണം വേണമെന്നുമാണു പ്രത്യേക അന്വേഷണസംഘത്തിന്‍റെ വാദം. ഇത് കോടതിയെ അറിയിക്കും. ശനിയാഴ്ച രാത്രി മുകേഷിന്‍റെ എറണാകുളം മരടിലെ വീട്ടില്‍ പരാതിക്കാരിയായ നടിയെ എത്തിച്ച് പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പു നടത്തിയിരുന്നു. മുകേഷിനു ജാമ്യം നല്‍കിയാല്‍ തെളിവുകളും കേസും അട്ടിമറിക്കപ്പെടുമെന്നും പോലീസ് പറയുന്നു.


കേസുമായി ബന്ധപ്പെട്ട് മുകേഷ് കഴിഞ്ഞദിവസം കൊച്ചിയിലെത്തി അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തുകയും തന്‍റെ കൈവശമുള്ള തെളിവുകള്‍ കൈമാറുകയും ചെയ്തിരുന്നു. വാട്‌സാപ്പ് ചാറ്റുകള്‍, ഇ-മെയിലുകള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകള്‍ ഇന്നു ഹാജരാക്കാനാണു മുകേഷിന്‍റെ നീക്കം. ആരോപണമുന്നയിച്ച നടിയുമായി തനിക്ക് നല്ല ബന്ധമാണെന്നു വ്യക്തമാക്കുന്നതിനായി, അവര്‍ അയച്ച ഇ-മെയിലും പണം ആവശ്യപ്പെട്ടുള്ള നടിയുടെ വോയ്സ് മെസേജും മുകേഷ് നേരത്തേ കോടതിയില്‍ ഹാജരാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.