സിമി റോസ്ബെൽ ജോണിനെ കോണ്‍ഗ്രസിൽനിന്നു പുറത്താക്കി
സിമി റോസ്ബെൽ ജോണിനെ  കോണ്‍ഗ്രസിൽനിന്നു പുറത്താക്കി
Monday, September 2, 2024 4:05 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ പരസ്യമായി അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ടു മുൻ എഐസിസി അംഗവും പിഎസ്‌സി അംഗവുമായിരുന്ന സിമി റോസ്ബെൽ ജോണിനെ കോണ്‍ഗ്രസ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കി.

സ്വകാര്യ ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ, വനിതാ നേതാക്കളെ അധിക്ഷേപിച്ചെന്ന പരാതിക്കു പിന്നാലെയാണ് സിമി റോസ്ബെൽ ജോണിനെ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ പുറത്താക്കിയത്.

രാഷ്‌ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവർത്തകരെയും മാനസികമായി തകർക്കുകയും അവർക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ്ബെൽ ജോണ്‍ ആക്ഷേപം ഉന്നയിച്ചതെന്നായിരുന്നു പരാതി.


സിമി റോസ് ബെൽ ജോണിന്‍റെ പ്രവൃത്തി ഗുരുതര അച്ചടക്കലംഘനമാണെന്നു പ്രഥമ ദൃഷ്ട്യാ പാർട്ടിക്കു ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നാണു വിശദീകരണം. കോണ്‍ഗ്രസ് വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, പി.കെ. ജയലക്ഷ്മി, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെ.എ. തുളസി, ജെബി മേത്തർ എംപി എന്നിവരാണ് പരാതിയുമായി നേതൃത്വത്തെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.