ശശിയെപ്പറ്റി പാര്‍ട്ടി ആലോചിക്കട്ടെ: അൻവർ
ശശിയെപ്പറ്റി പാര്‍ട്ടി ആലോചിക്കട്ടെ: അൻവർ
Monday, September 2, 2024 4:05 AM IST
മലപ്പുറം: പി. ശശിയെപ്പറ്റി പാര്‍ട്ടി ആലോചിക്കട്ടെയെന്ന് പി.വി. അൻവർ എംഎൽഎ. സുജിത് ദാസിന്‍റെ കോക്കസിന്‍റെ ഭാഗമാണോ ശശിയെന്നു പാര്‍ട്ടി അന്വേഷിക്കട്ടെ. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ് പൊളിറ്റിക്കല്‍ സെക്രട്ടറി. പി. ശശിയുടെ അറിവോടെയാണോ അജിത്കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നു തനിക്കറിയില്ലെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളാതെ ഈ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ് എം.ആര്‍. അജിത്കുമാറിന്‍റെ കൂടെയുള്ള കേരളത്തിലെ പോലീസിലെ ഒരു വിഭാഗം. മലപ്പുറം ജില്ലയിലെ രാഷ്‌ട്രീയമായ പല വിഷയങ്ങളിലും പി. ശശിക്ക് കത്ത് നല്‍കിയിട്ട് നടപടിയുണ്ടായില്ല. പി. ശശി ഇതൊക്കെ അറിയാതെപോകുമെന്നു തോന്നുന്നില്ല.

ഇന്ദിരാഗാന്ധി മരിച്ചത് അംഗരക്ഷകരുടെ വെടിയേറ്റാണ്. അങ്ങനെ മുഖ്യമന്ത്രിയെയും കൊലച്ചതിക്ക് വിട്ടുകൊടുക്കണോ ഞാന്‍? വിട്ടുകൊടുക്കില്ല. ഒന്നുകില്‍ ഞാന്‍ ഇല്ലാതാകും. ഈ കാര്യങ്ങളൊക്കെ എടുക്കാന്‍ നല്ലതുപോലെ പണം ചെലവാക്കിയിട്ടുണ്ട്. ചിലരെയൊക്കെ വിലകൊടുത്തു വാങ്ങേണ്ടിവന്നിട്ടുണ്ട്. ജീവനുണ്ടെങ്കില്‍ വിഷയവുമായി മുന്നോട്ടു പോകും. സുജിത്ത് ദാസ് അവധിയില്‍ പോയത് തെളിവു നശിപ്പിക്കാന്‍വേണ്ടിയാണ്. കസ്റ്റംസിലെ ബന്ധം ഉപയോഗിച്ച് സുജിത് ദാസ് കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തുന്ന സ്വര്‍ണം തട്ടിയെടുത്തെന്നും അന്‍വര്‍ ആരോപിച്ചു. സുജിത്ദാസ് മലപ്പുറത്തു വരുംമുമ്പ് കസ്റ്റംസിലായിരുന്നു. കസ്റ്റംസിലെ ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ട്. ഈ ബന്ധങ്ങളാണ് കോഴിക്കോട് വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് വഴിയിലൊക്കെവച്ച് പിടിക്കാന്‍ കാരണം.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്കാനിംഗില്‍ സ്വര്‍ണം കാണുന്നുണ്ടെങ്കിലും കാരിയറെ കടത്തിവിട്ട് പുറത്തു നില്‍ക്കുന്ന ഡാന്‍സാഫുകാരെ വിവരം അറിയിക്കും. കസ്റ്റംസ് ഇവരെ പിടിച്ചാല്‍ സിസി ടിവി ഉള്ളതിനാല്‍ ഒരു ബിസ്കറ്റ് പോലും മാറ്റാനാകില്ല. എന്നാല്‍ പുറത്ത് അങ്ങനെയല്ല. 25 ബിസ്ക്കറ്റുണ്ടെങ്കില്‍ 10 ബിസ്കറ്റ് സംഘം എടുക്കും. ബാക്കി കസ്റ്റംസിനു കൊടുക്കും.

സുജിത് ദാസിന്‍റെ പ്രത്യേക ടീമിലെ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ പക്കാ ക്രിമിനലുകളാണ്. ലഹരി പിടിക്കാനെന്ന പേരില്‍ രൂപീകരിച്ച സംഘത്തിന്‍റെ ജോലി കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കലാണ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍, സുജിത്ദാസ്, ഇതിന്‍റെയെല്ലാം മേധാവിയായ എം.ആര്‍. അജിത് കുമാര്‍ എന്നിവര്‍ക്കെതിരായ തെളിവ് കൊടുക്കും- പി.വി. അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെതിരേ ഞാന്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ കഴമ്പില്ലെന്നു പറഞ്ഞാണ് പോലീസ് വിഷയം തള്ളിയത്. എന്നെ കേരളീയ പൊതുസമൂഹത്തില്‍ വിശ്വാസമില്ലാത്തവനാക്കി.


സര്‍ക്കാരിനെതിരേ കള്ളവാര്‍ത്തകള്‍ പടച്ചുവിടുന്ന യുട്യൂബറെ സംരക്ഷിക്കുന്ന എഡിജിപി സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും മുഖ്യശത്രുവാണ്. യുട്യൂബറെ എന്തിന് അജിത്കുമാര്‍ സഹായിച്ചു. 14 വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കേസില്‍നിന്ന് അദ്ദേഹത്തെ സഹായിക്കുന്ന രീതിയില്‍ കേസ് കൈകാര്യം ചെയ്തത് രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയാണ്. ഇത് മനസിലാക്കാനുള്ള സാമാന്യബുദ്ധി സര്‍ക്കാരിനില്ലേയെന്നായിരുന്നു അന്‍വറിന്‍റെ പരസ്യമായ ചോദ്യം. എം.ആര്‍. അജിത് കുമാറും എസ്പി സുജിത് ദാസും അടക്കം ചെയ്യുന്ന കാര്യങ്ങളുടെ പഴി കേള്‍ക്കുന്നത് മുഖ്യമന്ത്രിയാണ്.

29 വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്. നാല് ചായപ്പീടിക കൈകാര്യം ചെയ്യാന്‍ ഒരാള്‍ക്ക് കഴിയുമോ? അന്‍വര്‍ ചോദിച്ചു. അജിത്കുമാര്‍ ജയിലിലേക്കാണ് പോകുന്നത്. സുജിത് ദാസിന്‍റെ വഴി സെന്‍ട്രല്‍ ജയിലാണ്. കള്ളന് കഞ്ഞിവയ്ക്കുന്നവനാണ് മലപ്പുറം എസ്പി.
പിതാവിന്‍റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നത്. അദ്ദേഹത്തിനെതിരേ പാര വയ്ക്കാനുള്ള ശ്രമം മകനെന്ന നിലയില്‍ തടുക്കേണ്ടത് തന്‍റെ ബാധ്യതയാണ്. അതാണ് താന്‍ നിറവേറ്റുന്നത്. തന്‍റെ ജീവന്‍ അപകടത്തിലാണെന്നറിയാമെന്നും അന്‍വര്‍ വ്യക്തമാക്കി.

എല്ലാം കഴിഞ്ഞിട്ട് വിശദമായ കുറിപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അദ്ദേഹത്തിന്‍റെ മോണിറ്ററിംഗില്‍ അന്വേഷണം നടത്തണമെന്ന് അപേക്ഷ നല്‍കും. മുഖ്യമന്ത്രി അങ്ങേയറ്റം സത്യസന്ധനായി ജീവിക്കുന്ന വ്യക്തിയാണെന്നും പി.വി. അന്‍വര്‍ എംഎല്‍എ പറഞ്ഞു.

ടി.പി. രാമകൃഷ്ണൻ (എല്‍ഡിഎഫ് കണ്‍വീനര്‍)

എഡിജിപി അജിത്കുമാര്‍, പി. ശശി എന്നിവര്‍ക്കെതിരായ പി.വി. അന്‍വറിന്‍റെ വെളിപ്പെടുത്തല്‍ പരിശോധിക്കും. അന്‍വര്‍ പാര്‍ട്ടിയുമായി കൂടിയാലോചിച്ചല്ല കാര്യങ്ങള്‍ പറയുന്നത്. സിപിഎമ്മുമായി സഹകരിക്കുന്ന വ്യക്തിയെന്ന നിലയില്‍ വിവരങ്ങള്‍ ആരായും. തെളിവുകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.