അൻവറിന്‍റെ ലക്ഷ്യം ആര്?
അൻവറിന്‍റെ ലക്ഷ്യം ആര്?
Monday, September 2, 2024 4:05 AM IST
സ്വന്തം ലേഖകൻ
കോഴിക്കോട്: കുടത്തിൽനിന്നു തുറന്നുവിട്ട ഭൂതമായോ നിലന്പൂർ എംഎൽഎ പി.വി. അൻവർ എന്ന സംശയത്തിലാണ് സിപിഎം. മുഖ്യമന്ത്രി പിണറായിയുടെ ബലത്തിൽ കയറിക്കളിച്ച പി.വി. അൻവർ ഒടുവിൽ നിറയൊഴിച്ചത് ആഭ്യന്തര വകുപ്പിനുനേരേയാണ്. മുഖ‍്യമന്ത്രിയെ പുകഴ്ത്തിയാണ് അൻവർ പറയുന്നതെങ്കിലും അമ്പു കൊള്ളുന്നത് ആഭ‍്യന്തരവകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കുതന്നെയാണ്.

പി. ശശിയെയും എഡിജിപി എം.ആർ. അജിത്കുമാറിന്‍റെയും പേരെടുത്തു പറഞ്ഞു വിമർശിക്കാൻ പി.വി. അൻവറിനു ബലം പകർന്നതു പാർട്ടിയിലെ മറ്റേതെങ്കിലും പിണറായിവിരുദ്ധ നേതാക്കളാണോ അതോ പി.വി. അൻവറിനു മറ്റെന്തിലും ലക്ഷ്യമുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. അൻവറിനെ സിപിഎം എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ഇനി അറിയേണ്ടത്.

പി.വി. അൻവർ രാഷ്‌ട്രീയ എതിരാളികൾക്കെതിരേ കടുത്ത ആരോപണമുന്നയിക്കുന്പോൾ സിപിഎമ്മിനുള്ളിൽനിന്നുയർന്നിരുന്നത് വൻ കൈയടിയായിരുന്നു. അതുകൊണ്ടുതന്നെ വർഷങ്ങളുടെ തഴക്കവും പഴക്കവുമുള്ള പാർട്ടി എംഎൽഎമാർക്കു ലഭിക്കാത്തത്ര പ്രാധാന്യം പി.വി. അൻവറിനു ലഭിച്ചു. അൻവറിനോടുള്ള പ്രത്യേക താത്പര്യം മൂലം അദ്ദേഹത്തിനെതിരേ ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പലപ്പോഴും മൗനം പാലിച്ചിരുന്നു.

പിണറായിയുടെ പല നിലപാടുകളും അൻവറിനു പ്രോത്സാഹനമേകുന്നതായിരുന്നു. രാഹുൽ ഗാന്ധിയെ പി.വി. അൻവർ പരിഹസിച്ചപ്പോൾ അതിനെയും പിണറായി ന്യായീകരിച്ചു. വന്നുവന്ന് ഒടുവിൽ പി.വി. അൻവർ തൊട്ടതു പിണറായിയുടെ വിശ്വസ്തരായ പി. ശശിയെയും എം.ആർ. അജിത്കുമാറിനെയുമാണ്. മൊത്തത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പി.വി. അൻവറിന്‍റെ ആരോപണങ്ങളോടു മുഖ്യമന്ത്രി പ്രതികരിക്കാൻ തയാറായിട്ടുമില്ല.


പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കൾക്കെതിരേയുള്ള പി.വി. അൻവറിന്‍റെ വെല്ലുവിളികളും ആരോപണങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ ആഘോഷിച്ചിരുന്ന പാർട്ടിയുടെ സൈബർ പോരാളികളൊക്കെ ഈ വിഷയത്തിൽ നിശബ്ദരാണ്. അൻവറിനെ എതിർത്തോ അനുകൂലിച്ചോ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടില്ല. അൻവറിന്‍റെ ആരോപണങ്ങൾക്കു കാരണമായി അണിയറയിൽ എന്താണു സംഭവിച്ചതെന്നു ചികയുന്ന തിരക്കിലാണു പാർട്ടി വൃത്തങ്ങൾ.

വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രിക്കോ സിപിഎമ്മിനോ മുന്നോട്ടു പോകാൻ കഴിയില്ല. അത്രയ്ക്ക് സ്ഫോടനാത്മകമായ ആരോപണങ്ങളാണ് അൻവർ പുറത്തുവിട്ടത്. വ്യവസായി കൂടിയായ പി.വി. അൻവർ ഒന്നുംകാണാതെ ആരോപണങ്ങൾ ഉന്നയിക്കില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഭരിക്കുന്ന പാർട്ടിയെ പിണക്കിയാൽ, നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന അൻവറിന്‍റെ പല വിവാദ വ്യവസായങ്ങളും പ്രതിസന്ധിയിലാകും. ആ സാഹചര്യത്തിൽ എന്താണ് അൻവർ ലക്ഷ്യമിടുന്നതെന്നത് സസ്പെൻസായി അവശേഷിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.