റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് നാളെ മുതൽ
റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് നാളെ മുതൽ
Monday, September 2, 2024 4:05 AM IST
തിരുവനന്തപുരം: ഗാര്‍ഹിക വൈദ്യുതി ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 30 പൈസ വരെ വര്‍ധന വരുത്തണമെന്നതടക്കമുള്ള കെഎസ്ഇബിയുടെ ആവശ്യങ്ങളിന്മേല്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ തെളിവെടുപ്പ് നാളെ മുതല്‍‌.

നാളെ രാവിലെ 11ന് കോഴിക്കോട് നളന്ദ ടൂറിസ്റ്റ് ഹോം, ബുധനാഴ്ച് രാവിലെ 11ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാള്‍‌, വ്യാഴാഴ്ച് രാവിലെ 10.30ന് കൊച്ചി കോര്‍പറേഷന്‍ ടൗണ്‍ഹാള്‍‌, 10 ന് രാവിലെ 10.30ന് തിരുവനന്തപുരം പിഎംജിയിലെ പ്രിയദര്‍ശിനി പ്ലാനറ്റോറിയം കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുക.

2027 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ വൈദ്യുതി നിരക്ക് പരിഷ്കരിക്കുന്നതിനുള്ള അപേക്ഷ കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പാണ് അടുത്ത ദിവസങ്ങളില്‍ നടക്കുക.

ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള വര്‍ധനയ്ക്കു പുറമെ വേനല്‍ക്കാലത്തെ വര്‍ധിച്ച വൈദ്യുതി ഉപയോഗത്തിന്‍റെ പശ്ചാത്തലത്തില്‍ ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ 10 പൈസ അധികമായി വര്‍ധിപ്പിക്കുക, പീക്ക് സമയത്ത് 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധിപ്പിക്കുക, കണക്ടഡ് ലോഡിന്‍റെയും ഉപയോഗത്തിന്‍റെയും അടിസ്ഥാനത്തില്‍ ഗാര്‍ഹിക സൗരോര്‍ജ ഉത്പാദകര്‍ക്ക് ടോട്ട് മീറ്ററിംഗ് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന്‍ മുന്‍പാകെ സമര്‍പ്പിച്ചിട്ടുള്ളത്.


അതേസമയം, നിരക്ക് വര്‍ധനയ്ക്കുള്ള നീക്കത്തിനെതിരേ റെഗുലേറ്ററി കമ്മീഷന്‍റെ തെളിവെടുപ്പില്‍ ശക്തമായ പ്രതിഷേധമുയര്‍ത്താനാണ് ഉപയോക്താക്കളുടെ സംഘടനകളുടെ തീരുമാനം. നിരക്ക് വര്‍ധനയിലൂടെ 2024-25 ല്‍ മാത്രം 923.24 കോടി രൂപയുടെ അധിക വരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.