ഉപതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ
ഉപതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ
Monday, September 2, 2024 4:05 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനം ഉപതെരഞ്ഞെടുപ്പുകളിലേക്കു കടക്കുന്നതിനു മുൻപു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ നിയമിക്കാനുള്ള പട്ടിക തയാറാക്കുന്ന നടപടി വേഗത്തിലാക്കി സർക്കാർ. നിയമസഭാ-പാർലമെന്‍റ് തെരഞ്ഞെടുപ്പുകളുടെ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നിയമനത്തിനായി സംസ്ഥാന സർക്കാർ വൈകാതെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു പട്ടിക നൽകും.

മുതിർന്ന മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുകളടങ്ങിയ പട്ടിക മന്ത്രിസഭയുടെ അനുമതിയോടെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന (സിഇഒ) സഞ്ജയ് കൗൾ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോയ സാഹചര്യത്തിലാണു നടപടി. സർക്കാർ നൽകുന്ന മൂന്നംഗ പട്ടികയിൽനിന്ന് ഒരാളെയാകും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നിയമിക്കുക.

പ്രിൻസിപ്പൽ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനെയാകും സാധാരണയായി സിഇഒയായി നിയമിക്കുക. സെക്രട്ടറി തലത്തിലുള്ളതും അഡീഷണൽ ചീഫ് സെക്രട്ടറി തലത്തിലുള്ളതുമായ ഉദ്യോഗസ്ഥരും സ്ഥാനത്ത് ഇരുന്നിട്ടുണ്ട്. ഇത്തവണയും അഡീഷണൽ ചീഫ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരടക്കമുള്ളവർ സർക്കാരിന്‍റെ പരിഗണനയിലുണ്ട്.


അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പ്രിൻസിപ്പൽ സെക്രട്ടറിമാരായ പുനീത്കുമാർ, സുമൻബില്ല, ഷർമിള മേരി ജോസഫ്, ടിങ്കു ബിസ്വാൾ തുടങ്ങിയവരെയെല്ലാം സർക്കാർ പരിഗണിക്കുന്നുണ്ട്. കേരള കേഡറിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാർ നിലവിൽ തെരഞ്ഞെടുപ്പു കമ്മീഷണറാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് ഒഴിവു വന്ന പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും രാഹുൽ ഗാന്ധി ഒഴിഞ്ഞ വയനാട് ലോക്സഭാ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പുകളാണ് നടക്കേണ്ടത്.

തെരഞ്ഞെടുപ്പു ചെലവുകൾക്ക് ആവശ്യമായി വരുന്ന 60.54 കോടി രൂപ അനുവദിച്ചു കൊണ്ടു ധനവകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്ന കാര്യം ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഉപതെരഞ്ഞെടുപ്പ് ചെലവുകൾക്കു പുറമേ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പെൻഡിംഗ് ബില്ലുകളും തുകയിൽനിന്ന് ചെലവഴിക്കണമെന്നു ധനവകുപ്പ് നിർദേശിച്ചിരുന്നു. ഒഴിവു വന്നാൽ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പു നടത്തണമെന്നാണു ചട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.