സിനിമയില്‍ പവർഗ്രൂപ്പില്ല: മമ്മൂട്ടി
സിനിമയില്‍ പവർഗ്രൂപ്പില്ല:  മമ്മൂട്ടി
Monday, September 2, 2024 3:36 AM IST
കൊച്ചി: സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ലെന്നും അങ്ങനെയൊന്നിനു നിലനിൽക്കാന്‍ പറ്റുന്ന രംഗമല്ല സിനിമയെന്നും നടന്‍ മമ്മൂട്ടി. ആത്യന്തികമായി സിനിമ നിലനില്‍ക്കണം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ സിനിമാ താരങ്ങള്‍ക്കെതിരേ ഉയരുന്ന പീഡന ആരോപണങ്ങള്‍ വിവാദമാകുന്ന സാഹചര്യത്തിലാണു മമ്മൂട്ടിയുടെ ആദ്യ പ്രതികരണം.

അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണു സംഘടനാരീതി. ഔദ്യോഗിക പ്രതികരണങ്ങള്‍ക്കുശേഷമാണ്, അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടതെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തതെന്നും കുറിപ്പില്‍ പറയുന്നു. റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം കോടതിയുടെ മുന്നിലാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കുകയും ശിക്ഷാവിധി കോടതി തീരുമാനിക്കുകയും ചെയ്യട്ടെ.


സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. റിപ്പോര്‍ട്ടിലെ പ്രായോഗികമായ ശിപാര്‍ശകള്‍ നടപ്പാക്കണം. നിയമതടസങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും എഫ്ബി കുറിപ്പില്‍ മമ്മൂട്ടി പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.