‘ആർഡിഎക്‌സ്’നിർമാതാക്കൾക്കെതിരേ കേസെടുത്തു
‘ആർഡിഎക്‌സ്’നിർമാതാക്കൾക്കെതിരേ കേസെടുത്തു
Monday, September 2, 2024 3:36 AM IST
തൃപ്പൂണിത്തുറ: ആർഡിഎക്‌സ് സിനിമാ നിർമാതാക്കൾക്കെതിരേ വഞ്ചനാക്കുറ്റത്തിനു പോലീസ് കേസെടുത്തു. സിനിമയുടെ നിർമാതാക്കളായ സോഫിയ പോളിനും ജയിംസ് പോളിനും എതിരേയാണ് വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി ഹിൽപാലസ് പോലീസ് കേസെടുത്തത്. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണു നടപടി.

ലാഭവിഹിതം നൽകാമെന്ന ഉറപ്പു പാലിച്ചില്ലെന്ന തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന ഏബ്രഹാം നൽകിയ പരാതിയിലാണു കേസ്. ചിത്രത്തിന്‍റെ നിർമാണത്തിനായി ആറു കോടി നൽകിയ തനിക്ക് 30 ശതമാനം ലാഭവിഹിതം നൽകാമെന്ന ഉറപ്പ് പാലിച്ചില്ലെന്നാണു പരാതി. 100 കോടി രൂപയോളം കളക്‌‍്‌‌ഷൻ നേടിയിരുന്നു ചിത്രം. എന്നാൽ, ആറു കോടിയുടെ 30 ശതമാനം മാത്രമാണു തനിക്ക് നൽകിയതെന്നാണ് അഞ്ജന ഏബ്രഹാം പറയുന്നത്.


ഹിൽപാലസ് പോലീസിൽ മുന്പ് പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാതിരുന്നതിനെ തുടർന്ന് തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു പരാതിക്കാരി. സോഫിയ പോളിന്‍റെയും ജയിംസ് പോളിന്‍റെയും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് എന്ന നിർമാണകമ്പനിയാണ് ആർഡിഎക്സ് പുറത്തിറക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.