സിമി റോസ്‌ബെലിന്‍റെ ആരോപണം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അപമാനിക്കുന്നത്: സതീശന്‍
സിമി റോസ്‌ബെലിന്‍റെ ആരോപണം  കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന  സ്ത്രീകളെ അപമാനിക്കുന്നത്: സതീശന്‍
Monday, September 2, 2024 3:36 AM IST
കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ സിമി റോസ്‌ബെലിന്‍റെ ആരോപണം പാര്‍ട്ടിയിലെ വിവിധ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് അപമാനകരമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസിലെ ആയിരക്കണക്കിനു സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന അവര്‍ നടത്താന്‍ പാടില്ലായിരുന്നു.

കെ.വി. തോമസിനെയും ഹൈബി ഈഡനെയും എംപിയാക്കിയപ്പോഴും ടി.ജെ. വിനോദിനെ എംഎല്‍എ ആക്കിയപ്പോഴും അവരെ ആക്കണമായിരുന്നെന്നാണു പറഞ്ഞത്. അന്നൊന്നും ഇത് തീരുമാനിക്കുന്ന ആളായിരുന്നില്ല താന്‍. നിരവധി ഉയര്‍ന്ന പദവികള്‍ പാര്‍ട്ടി അവര്‍ക്കു നല്‍കിയിട്ടുണ്ട്. ജില്ലാ കൗണ്‍സിലിലും കോര്‍പറേഷനിലും അസംബ്ലിയിലും അവര്‍ മത്സരിച്ചു.


കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ഒരു സ്ത്രീയും പിഎസ്‌സി അംഗമായിട്ടില്ല. അതും അവര്‍ക്കു നല്‍കി. സിപിഎമ്മുകാരനായ ഒരു ചാനല്‍ മേധാവി സിപിഎമ്മുകാരുമായി ഗൂഢാലോചന നടത്തി പുറത്തിറക്കിയിരിക്കുന്ന വാര്‍ത്തയാണിത്. സിനിമാരംഗത്തുള്ള ആരോപണം കോണ്‍ഗ്രസിലും ഉണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും സതീശന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.