മുകേഷിനെതിരേ വടക്കാഞ്ചേരിയിലും കേസ്
മുകേഷിനെതിരേ വടക്കാഞ്ചേരിയിലും കേസ്
Monday, September 2, 2024 3:36 AM IST
വടക്കാഞ്ചേരി: നടനും എംഎല്‍എയുമായ എം. മുകേഷിനെതിരേ വടക്കാഞ്ചേരിയിലും ലൈംഗികാതിക്രമത്തിനു കേസ്. 2011ൽ ഓട്ടുപാറ എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്തെ റെസിഡൻസിയിൽ താമസിക്കുമ്പോൾ മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്നു നടി പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.


ചേലക്കരയിൽ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണു മുകേഷും സംഘവും ഓട്ടുപാറയിലെ ആഡംബര റെസിഡൻസിയിൽ താമസിച്ചത്. പരാതിയിൽ അന്വേഷണം ആരംഭിച്ച വടക്കാഞ്ചേരി പോലീസ് ഇവിടെയെത്തി തെളിവുകൾ ശേഖരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.