മുന്നണിയില്‍ യോജിപ്പിന്‍റെ മേഖല ശക്തിപ്പെടുത്തും: ടി.പി. രാമകൃഷ്ണന്‍
മുന്നണിയില്‍ യോജിപ്പിന്‍റെ മേഖല  ശക്തിപ്പെടുത്തും: ടി.പി. രാമകൃഷ്ണന്‍
Sunday, September 1, 2024 1:39 AM IST
കോഴിക്കോട്: ഇടതുമുന്നണിയില്‍ ഘടകകക്ഷികള്‍ തമ്മിലുള്ള യോജിപ്പിന്‍റെ മേഖല ശക്തിപ്പെടുത്തുമെന്ന് കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ.

മുന്നണി സംവിധാനത്തില്‍ എല്ലാ പാര്‍ട്ടികളെയും കോര്‍ത്തിണക്കിക്കൊണ്ടുപോകുകയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. അവരുടെയെല്ലാം അഭിപ്രായം പരിഗണിക്കണം. ഇതു ചെറിയ കാര്യമല്ല. വലിയ ഉത്തരവാദിത്വമാണ്.

അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായാണ് താന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇനിയും അങ്ങനെതന്നെയായിരിക്കും. പാര്‍ട്ടി ഏതു തീരുമാനമെടുത്താലും അതിനനുസരിച്ച് പ്രവര്‍ത്തിക്കും. പ്രദേശങ്ങളില്‍ മാറിമാറി രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തേണ്ടിവന്നിട്ടുണ്ട്. പാര്‍ട്ടി തീരുമാനം മുഖവിലയ്ക്കെടുത്താണ് ഇതുവരെ മുന്നോട്ടുപോയിട്ടുള്ളത്.

ഇടതുമുന്നണി കണ്‍വീനര്‍ എന്ന നിലയ്ക്ക് പാര്‍ട്ടി തീരുമാനപ്രകാരം പ്രവര്‍ത്തിക്കും. ചില പ്രത്യേക സാഹചര്യത്തിലാണ് ഇ.പി. ജയരാജനു പദവി ഒഴിയേണ്ടിവന്നത്. കണ്‍വീനര്‍ സ്ഥാനം സംബന്ധിച്ച് പാര്‍ട്ടി വേദികളില്‍ താനുമായി ചര്‍ച്ചയൊന്നും നടന്നിട്ടില്ല. പാര്‍ട്ടിയാണ് തീരുമാനിച്ചിട്ടുള്ളത്. അത് അക്ഷരംപ്രതി നടപ്പാക്കും.


രാജ്യത്തെ ജനങ്ങള്‍ ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് പുതിയ പദവിയില്‍ എത്തുന്നത്. രാജ്യത്ത് കേരളം മാത്രമാണ് ബദല്‍ നയം ഉയര്‍ത്തിപ്പിടിക്കുന്നത്. ക്ഷേമപ്രവര്‍ത്തനങ്ങളും പെന്‍ഷനുമെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

ആര്‍ട്ടിഫിഷല്‍ ഇന്‍റലിന്‍സിന്‍റെ കാലമാണിത്. ഇതു വലിയ സാധ്യതകള്‍ ഉള്ളതാണ്. തൊഴിലാളികളെ ബാധിക്കാത്ത വിധത്തില്‍ യഥാര്‍ഥ പ്രശ്‌നങ്ങള്‍ മനസിലാക്കി പ്രായോഗികമായ പരിഹാരം ഉണ്ടാക്കാന്‍ ശ്രമം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.