അന്നു സംരക്ഷിച്ചവർ ഇന്നെന്തിന് ജയരാജനെ മാറ്റുന്നു: വി.ഡി. സതീശൻ
അന്നു സംരക്ഷിച്ചവർ ഇന്നെന്തിന്  ജയരാജനെ മാറ്റുന്നു: വി.ഡി. സതീശൻ
Sunday, September 1, 2024 1:38 AM IST
തൃശൂർ: കേരളത്തിന്‍റെ ചുമതലയുള്ള ബിജെപിയുടെ പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണമുയർന്നപ്പോൾ അന്ന് ഇ.പി. ജയരാജനെ സംരക്ഷിച്ചവർ ഇപ്പോഴെന്തേ അദ്ദേഹത്തെ മാറ്റുന്നുവെന്നു വ്യക്തമാക്കണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജൻ ജാവദേക്കറെ കണ്ടതിൽ പ്രശ്നമില്ലെന്നാണ് പിണറായി വിജയനും സിപിഎമ്മും അന്നു പറഞ്ഞത്. ഇപ്പോൾ ജയരാജനെ മാറ്റുന്പോൾ യുഡിഎഫിന്‍റെ ആരോപണങ്ങൾ ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്. തൃശൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു സതീശൻ.

കേരളത്തിലെ സിപിഎമ്മിനും നേതാക്കൾക്കും ബിജെപിയുമായി ബന്ധമുണ്ടെന്ന് ആദ്യമേ പറഞ്ഞതു യുഡിഎഫാണ്. ജയരാജനു രാജീവ് ചന്ദ്രശേഖറുമായും ജാവദേക്കറുമായും ബന്ധമുണ്ട്. ഇതു ഞങ്ങൾ അന്നു പറഞ്ഞപ്പോൾ സിപിഎമ്മും ജയരാജനും മുഖ്യമന്ത്രിയും നിഷേധിച്ചു. ജയരാജന്‍റെ കൂടിക്കാഴ്ച മുഖ്യമന്ത്രിക്കുവേണ്ടിയായിരുന്നുവെന്നും യുഡിഎഫ് പറഞ്ഞിരുന്നു. ജാവദേക്കറെ താനും പലതവണ കണ്ടെന്നു പിണറായി വിജയനും പറഞ്ഞിരുന്നു.


കേരളത്തിലെ ബിജെപിയുടെ ചുമതലയുള്ള പ്രഭാരിയെ സിപിഎം നേതാക്കളും മുഖ്യമന്ത്രിയും കാണുന്നതിന്‍റെ ആവശ്യമെന്താണ്? പോയവഴിക്കു ജാവദേക്കർ വീട്ടിൽ കയറിയെന്നാണു പറഞ്ഞത്.

പോയവഴിക്ക് ഇവരാരും ഞങ്ങളുടെ വീട്ടിൽ കയറിയില്ലല്ലോ. കേരളത്തിലെ സിപിഎമ്മിനും നേതാക്കൾക്കുമെതിരേയുള്ള കേസുകളെ ദുർബലമാക്കാനാണ് ജയരാജൻ ജാവദേക്കറെ കണ്ടത്. കരുവന്നൂർ വിഷയത്തിൽ പിടിമുറുക്കിയ ഇഡി ഇന്നെവിടെപ്പോയെന്നും സതീശൻ ചോദിച്ചു.

കേരള പോലീസിനെ നിയന്ത്രിക്കുന്നതു സിപിഎമ്മാണെന്നു സതീശൻ ആരോപിച്ചു. കേരളത്തിലെ പോലീസ് ഒന്നടങ്കം തലയിൽ മുണ്ടല്ല, പുതപ്പിട്ടു നടക്കേണ്ട ഗതികേടിലാണ്.

പോലീസിലെ ഉന്നതർക്കെതിരേ ആരോപണമുന്നയിക്കുന്നതും മനഃപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതുമെല്ലാം സേനയിലുള്ളവർ തന്നെയാണ്. സിപിഎമ്മിന്‍റെ പൊളിറ്റിക്കൽ സെക്രട്ടറി പറയുന്നതിനപ്പുറം ഉന്നത പോലീസുകാർപോലും ഒന്നും ചെയ്യാത്ത സ്ഥിതിയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.