സംവിധായകനെതിരായ പരാതി; ഗൾഫിലുള്ള നടിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തി
സംവിധായകനെതിരായ പരാതി; ഗൾഫിലുള്ള നടിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തി
Sunday, September 1, 2024 1:38 AM IST
തിരുവനന്തപുരം: സിനിമ ചിത്രീകരണം തുടങ്ങിയ ആദ്യ ദിവസം രാത്രി തന്നെ സംവിധായകൻ വാതിലിൽ മുട്ടിയെന്ന ആരോപണം ഉന്നയിച്ച നടിയുടെ മൊഴി ഓണ്‍ലൈനായി അന്വേഷണ സംഘം രേഖപ്പെടുത്തി. ദുബായിലുള്ള നടിയുടെ മൊഴി വീഡിയോകോണ്‍ഫറൻസ് വഴിയാണ് രേഖപ്പെടുത്തിയത്.

30 വർഷം മുൻപു നടന്ന സിനിമാ ചിത്രീകരണത്തിനിടെയാണ് രാത്രിയിൽ സംവിധായകൻ വാതിലിൽ മുട്ടിയതായി നടി ആരോപണം ഉന്നയിച്ചത്. ഇതുമായി അവർ അറിയിച്ച കാര്യങ്ങൾ മൊഴിയായി രേഖപ്പെടുത്തി. ഇവയുടെ ആധികാരികത പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കും.


നടിയുടെ പരാതിയിൽ കോഴിക്കോട്ട് രണ്ടു നടൻമാർക്കെതിരേ കേസെടുത്തു. നടൻമാരായ സുധീഷ്, ഇടവേള ബാബു എന്നിവർക്കെതിരേയാണ് കേസെടുത്തത്.

കേസ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. ഇടവേള ബാബുവിനെതിരേ രണ്ടാമത്തെ കേസാണ് രജിസ്റ്റർ ചെയ്യുന്നത്. കൊച്ചിയിലും ഇന്നലെ പരാതി നൽകിയ നടിമാരുടെ മൊഴി രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.