കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടറെ കുത്തിക്കൊന്നു; പ്രതി പിടിയിൽ
കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ  കണ്ടക്ടറെ കുത്തിക്കൊന്നു; പ്രതി പിടിയിൽ
Sunday, September 1, 2024 1:38 AM IST
കളമശേരി: കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ചാടിക്കയറി യുവാവ് കണ്ടക്ടറെ കുത്തിക്കൊന്നു.ഇടുക്കി സ്വദേശി അനീഷ് (34) ആണു കൊല്ലപ്പെട്ടത്. പ്രതി കളമശേരി ഗ്ലാസ് കോളനിയിൽ, ചാമപറമ്പിൽ വീട്ടിൽ മിനൂപ് ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കളമശേരി എച്ച്എംടി ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. തൃപ്പൂണിത്തുറയിൽനിന്ന് മെഡിക്കൽ കോളജിലേക്കു സർവീസ് നടത്തുന്ന ‘അസ്ത്ര’ എന്ന ബസിലെ കണ്ടക്ടറാണ് അനീഷ്.

എച്ച്എംടി കവലയിൽ യാത്രക്കാരനെ ഇറക്കുന്നതിനിടെ മാസ്ക് ധരിച്ചു ബസിലേക്ക് ചാടിക്കയറിയ യുവാവ് പിൻസീറ്റിൽ ഇരിക്കുകയായിരുന്ന അനീഷിനെ യാത്രക്കാരുടെ മുന്നിലിട്ട് കുത്തുകയായിരുന്നു. “നീ എന്‍റെ പെണ്ണിനെ ശല്യം ചെയ്യും അല്ലേടാ”എന്നു പറഞ്ഞാണു കുത്തിയതെന്ന് ബസിലുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു. 


അനീഷിനെ കുത്തിയശേഷം പ്രതി മിനൂപ് എച്ച്എംടി ജംഗ്ഷൻ ജുമാ മസ്ജിദ് റോഡ് വഴി മൂലേപ്പാടം ഭാഗത്തേക്ക് ഓടിപ്പോകുകയായിരുന്നു. അവശനിലയിലായ അനീഷിനെ സമീപത്തുള്ള ഓട്ടോറിക്ഷക്കാർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

കൊലപാതകത്തിനു പിന്നിൽ മുൻ വൈരാഗ്യമാണോയെന്നു പോലീസ് സംശയിക്കുന്നു. ബസ് ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

പ്രതിയും അനീഷും തമ്മിൽ നേരത്തെയും വാക്കേറ്റമുണ്ടായിട്ടുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മെഡിക്കൽ കോളജിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.