നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി മജിസ്‌ട്രേറ്റ് കോടതി
നടിയുടെ രഹസ്യമൊഴി  രേഖപ്പെടുത്തി  മജിസ്‌ട്രേറ്റ് കോടതി
Saturday, August 31, 2024 3:56 AM IST
കൊച്ചി: നാലു നടന്മാര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ ലൈംഗികാതിക്രമ പരാതി നല്‍കിയ നടിയുടെ രഹസ്യമൊഴി എറണാകുളം മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച നടപടി വൈകുന്നേരം വരെ നീണ്ടു.

പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി നടി മാധ്യമങ്ങളോടു പറഞ്ഞു. നടനും എംഎല്‍എയുമായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, പ്രൊഡക്‌ഷന്‍ എക്‌സിക്യൂട്ടീവുമാരായ നോബിള്‍, വിച്ചു, ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് അഡ്വ. വി.എസ്. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരേയാണ് എറണാകുളം നോര്‍ത്ത് പോലീസില്‍ നടി പരാതി നല്‍കിയത്. പരാതി പിന്നീട് പ്രത്യേക അന്വേഷണസംഘത്തിനു കൈമാറുകയായിരുന്നു.


വീണ്ടും മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം

കേസില്‍ പരാതിക്കാരിയായ നടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തുന്നതിനുമുമ്പ് പ്രത്യേക അന്വേഷണസംഘം ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.

മുകേഷിനെതിരേ എറണാകുളം മരട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്.

സെപ്റ്റംബര്‍ രണ്ടിന് മുകേഷിന്‍റെ കേസ് വീണ്ടും കോടതി പരിഗണിക്കുമ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസിനു നല്‍കേണ്ടിവരും. ഈ സാഹചര്യത്തിലാണ് നടിയുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.