ആഷിഖ് അബു ഫെഫ്ക വിട്ടു
ആഷിഖ് അബു ഫെഫ്ക വിട്ടു
Saturday, August 31, 2024 3:56 AM IST
കൊച്ചി: സംവിധായകന്‍ ആഷിഖ് അബു ഫെഫ്കയില്‍നിന്ന് രാജിവച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന കുറ്റകരമായ മൗനം പാലിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് അദ്ദേഹം രാജിവച്ചത്.

നിര്‍മാതാവുമായുള്ള തര്‍ക്കം ഭാഗികമായി പരിഹരിച്ചതിന് ഫെഫ്ക തന്നോട് പത്തു ലക്ഷം രൂപ കമ്മീഷന്‍ ആവശ്യപ്പെട്ടു എന്നതടക്കമുള്ള ആരോപണങ്ങളും രാജിവച്ചുകൊണ്ട് പുറത്തുവിട്ട കത്തില്‍ ആഷിഖ് ഉന്നയിക്കുന്നു.

നിലപാടിന്‍റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചും പ്രതിഷേധിച്ചുമാണ് രാജിവയ്ക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ പിന്നെ ഈ സംഘടനയുടെ കുറ്റകരമായ മൗനം, പിന്നീട് പത്രക്കുറിപ്പെന്ന പേരില്‍ പുറത്തിറങ്ങുന്ന കുറച്ചു വാചകക്കസര്‍ത്തുകള്‍ എന്നിവയൊക്കെ ഒരംഗം എന്നനിലയില്‍ എന്നെ ഏറെ നിരാശപ്പെടുത്തി.


സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ഈ സംഘടനയും വിശിഷ്യാ നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നുവെന്നും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തില്‍ ആഷിഖ് പറയുന്നു.

നിര്‍മാതാവില്‍നിന്നു പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് സംഘടനയില്‍ പരാതിപ്പെട്ടപ്പോള്‍ പകുതി തുക മാത്രം ലഭിച്ചതിന് ഫെഫ്ക 20 ശതമാനം കമ്മീഷന്‍ ചോദിച്ചെന്നും ഇതേച്ചൊല്ലി സംവിധായകന്‍ സിബി മലയിലുമായി തര്‍ക്കമുണ്ടായെന്നും ആഷിഖ് പറയുന്നു.

താന്‍ നല്‍കിയ ചെക്ക് സിബി മലയില്‍ തിരിച്ചയച്ചെങ്കിലും തന്നോടൊപ്പം പരാതിപ്പെട്ട മറ്റു രണ്ടുപേരോട് 20 ശതമാനം തുക ‘സര്‍വീസ് ചാര്‍ജ്’ വാങ്ങിയതായും കത്തില്‍ ആരോപണമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ ഫെഫ്കയില്‍നിന്നുള്ള ആദ്യ രാജിയാണ് ആഷിഖ് അബുവിന്‍റേത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.