ആഞ്ഞടിച്ച് അൻവർ; സർക്കാരിനെ പ്രതിരോധത്തിലാക്കി ഭരണപക്ഷ എംഎൽഎ
ആഞ്ഞടിച്ച് അൻവർ; സർക്കാരിനെ പ്രതിരോധത്തിലാക്കി ഭരണപക്ഷ എംഎൽഎ
Monday, September 2, 2024 4:05 AM IST
മലപ്പുറം: ആഭ്യന്തരവകുപ്പിനെയും സര്‍ക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കി ഭരണകക്ഷി എംഎല്‍എ പി.വി. അന്‍വര്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എഡിജിപി എം.ആര്‍. അജിത്കുമാറിനും എതിരേ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് അന്‍വര്‍ ഇന്നലെ അഴിച്ചുവിട്ടത്. ആഭ്യന്തരവകുപ്പ് വിശ്വസിച്ച് ഏല്‍പിച്ച പി. ശശി പരാജയമാണ്. മുഖ്യമന്ത്രിയെ വിശ്വസ്തര്‍ കുഴിയില്‍ ചാടിക്കുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറിയെയും എഡിജിപിയെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകള്‍ ഏല്‍പിച്ചത്. അവര്‍ അത് കൃത്യമായി ചെയ്തില്ലെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

എഡിജിപി അജിത്കുമാറിനെതിരേ അതിരൂക്ഷ വിമര്‍ശനവും അഴിമതിയാരോപണവും ഉന്നയിച്ച പി.വി. അന്‍വര്‍, എന്തുകൊണ്ടാണ് സര്‍ക്കാരിന് ഇക്കാര്യങ്ങള്‍ മനസിലാകാത്തതെന്നു ചോദിച്ചു. പ്രതികരിക്കാന്‍ വേറെ വഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. മലപ്പുറം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പി.വി. അന്‍വര്‍ എംഎല്‍എ.

എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരേയും മലപ്പുറം മുന്‍ എസ്പിയും നിലവില്‍ പത്തനംതിട്ട എസ്പിയുമായ എസ്. സുജിത് ദാസിനെതിരേയും അതീവഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഇന്നലെയും ഉന്നയിച്ചത്. എം.ആര്‍. അജിത്കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. കൊലപാതകം നടത്തിച്ചിട്ടുണ്ട്. ഉത്തരവാദിത്വത്തോടെയാണ് പറയുന്നത്. നൊട്ടോറിയസ് ക്രിമിനലാണ് അദ്ദേഹം. അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ അദ്ദേഹം മാതൃകയാക്കുന്നു.

വാദിയെയും പ്രതിയെയും മുന്നില്‍കൊണ്ടുവരും. അജിത് കുമാറിന്‍റെ റോള്‍ മോഡല്‍ ദാവൂദ് ഇബ്രാഹിം ആണോയെന്ന് സംശയിച്ചുപോകും. അദ്ദേഹം ചെയ്ത കാര്യങ്ങള്‍ കേട്ടാല്‍ കേരളം ഞെട്ടും. അജിത് കുമാറിന്‍റെ ഭാര്യയുടെ ചില ഫോണ്‍ കോളുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കള്ളക്കടത്തിന് നേതൃത്വം നല്‍കുന്ന പ്രധാനികളോടാണ് സംസാരം. ഒരു സ്ത്രീയെന്ന പരിഗണന നല്‍കി അവരെ ഇതിലേക്കു വലിച്ചിഴക്കുന്നില്ല. ആവശ്യം വരുമ്പോള്‍ പറയാം.

എല്ലാ മന്ത്രിമാരുടെയും ഫോണ്‍കോളുകള്‍ ചോര്‍ത്താന്‍ സൈബര്‍ സെല്ലില്‍ പ്രത്യേക സംഘമുണ്ട്. രാഷ്‌ട്രീയക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്നുണ്ട്. ക്രൈം അന്വേഷിക്കാനല്ല സൈബര്‍ സെല്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് മാസമായി തന്‍റെ ഫോണ്‍ നിരന്തരം ചോര്‍ത്തുന്നുണ്ട്. പല പോലീസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍കോള്‍ താന്‍ ചോര്‍ത്തിയിട്ടുണ്ടെന്നും പി.വി.അന്‍വര്‍ പറഞ്ഞു. ഇനിയും ഒരുപാട് ഫോണ്‍ കോളുകള്‍ ടെലികാസ്റ്റ് ചെയ്യാനുണ്ട്. പലതും പുറത്തുവിട്ടിട്ടില്ല. ഗതികേട് കൊണ്ടാണ് സുജിത്ദാസിന്‍റെ ശബ്ദരേഖ പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

അജിത് കുമാറിനെയും സുജിത് ദാസിനെയും മാറ്റിനിർത്തി അന്വേഷിക്കണമെന്ന് ആഭ്യന്തരവകുപ്പ്

സ്വന്തം ലേഖകൻ

തിരുവന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ പി.വി. അൻവർ എംഎൽഎ നടത്തിയ വെളിപ്പെടുത്തലിൽ എന്തു തുടർ നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിയോടു റിപ്പോർട്ട് തേടി. ഇതേ തുടർന്ന് ഡിജിപി, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഓണ്‍ലൈനായി ചേർന്ന യോഗത്തിൽ എഡിജിപിമാർ അടക്കമുള്ളവർ പങ്കെടുത്തു. ഡിജിപി നൽകുന്ന റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാകും സർക്കാർ തുടർ നടപടി സ്വീകരിക്കുക. ഭരണകക്ഷി എംഎൽഎയുടെ വെളിപ്പെടുത്തലിൽ സർക്കാർ ഉചിത തീരുമാനമെടുക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചിരുന്നു.


ഭരണകക്ഷി എംഎൽഎ പരസ്യമായി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് എഡിജിപിയെയും എസ്പിയെയും ക്രമസമാധാന ചുമതലയിൽനിന്നു മാറ്റി നിർത്തി അന്വേഷിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്‍റെ നിലപാട്. മലപ്പുറം എസ്പി ക്വാർട്ടേഴ്സിലെ മരംമുറിയുമായി ബന്ധപ്പെട്ട് എസ്പിയായിരുന്ന സുജിത് ദാസിനെതിരേ ഉയർന്ന പരാതിയിൽ മാത്രമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ റേഞ്ച് ഡിഐജിയാകും അന്വേഷിക്കുക.

ഇരുവരെയും ക്രമസമാധാനപാലന ചുമതലയിൽനിന്നു മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നാണ് ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്കു നൽകിയ ശിപാർശ. എന്നാൽ, ഒരു വശത്തെ അന്വേഷണം മാത്രമാണ് മുഖ്യമന്ത്രി നിർദേശിച്ചത്. ഇതേത്തുടർന്ന് പോലീസ് ആസ്ഥാനത്തുനിന്ന് എസ്പിക്കെതിരേയുള്ള അന്വേഷണത്തിന് ഡിഐജിയെ ചുമതലപ്പെടുത്തിത്. മുഖ്യമന്ത്രി നിർദേശിച്ചാൽ മാത്രം എഡിജിപിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചാൽ മതിയെന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം.

കഴിഞ്ഞ ദിവസം രാത്രി എം.ആർ. അജിത്കുമാർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചിരുന്നു. തുടർന്ന് അദ്ദേഹം പോലീസ് മേധാവിയെ കണ്ടും ചർച്ചകൾ നടത്തിയിരുന്നു. കൊലപാതകം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെടുത്തുന്ന തരത്തിൽ ആരോപണം വന്നതോടെ അന്വേഷണം നടത്തേണ്ടിവരുമെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്.

എഡിജിപിക്കും എസ്പിക്കും എതി രേയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നിരിക്കെ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതികൾ വരാനുള്ള സാധ്യത സർക്കാർ തള്ളുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.