കാൺപുർ (യുപി): പെൺസുഹൃത്തിനെ കൊലപ്പെടുത്തി ദൃശ്യം സിനിമയിലേതുപോലെ മൃതദേഹം അതീവസുരക്ഷാ മേഖലയായ ജില്ലാ മജിസ്ട്രേറ്റിന്‍റെ വീട്ടുവളപ്പിൽ മറവു ചെയ്ത സംഭവത്തിൽ നാലു മാസത്തിനുശേഷം പ്രതി അറസ്റ്റിലായി.

ജില്ലാ മജിസ്ട്രേറ്റിന്‍റെ വസതിക്കുസമീപം പോലീസ് പരിശോധന നടത്തില്ലെന്നു പ്രതി വിമൽ സോണി കരുതിയിരുന്നു. തുടർച്ചയായുള്ള ചോദ്യം ചെയ്യലിലാണു പ്രതി കുടുങ്ങിയത്.

32കാരിയായ ഏകത ഗുപ്ത എന്ന വിവാഹിതയാണു കൊല്ലപ്പെട്ടത്. ജൂൺ 24നാണ് എകതയെ കാണാതായത്. ജില്ലാ മജിസ്ട്രേറ്റിന്‍റെ വസതിക്കു സമീപമാണ് കൊല നടത്തിയത്. കഴുത്തിന് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിമലിന്‍റെ മൊഴി. എട്ടടിയോളം കുഴിയെടുത്ത് മൃതദേഹം മണ്ണിട്ടുമൂടുകയായിരുന്നു.


കൊല നടത്താൻ പദ്ധതിയിട്ട വിമൽ മൊബൈൽഫോൺ ഗ്രീൻപാർക്ക് ഏരിയയിലെ ജിമ്മിൽ വച്ചിട്ടാണ് ഏകതയെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയത്.