ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ വ്യവസായി അമൻദീപ് സിംഗിനും ജാമ്യം ലഭിച്ചതോടെ ഈ കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന അവസാനത്തെ പ്രതിയും മോചിതനായി. മുന്നൂറിലധികം സാക്ഷികളുള്ള കേസിന്‍റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും കേസിലെ മറ്റു പ്രതികളെല്ലാം ഇതിനോടകം ജയിൽമോചിതരായെന്നും കണ്ടാണ് സുപ്രീംകോടതി അമൻദീപിനു ജാമ്യം അനുവദിച്ചത്.

ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ട കേസിൽ ഒന്നര വർഷത്തോളം ജയിൽവാസം കഴിഞ്ഞാണ് അമൻദീപ് മോചിതനാകുന്നത്.


ബ്രിൻഡ്കോ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മദ്യക്കന്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്‌ടറായ അമൻദീപ് ഡൽഹി സർക്കാരിന്‍റെ പുതിയ മദ്യനയത്തിൽനിന്നു ലാഭം കൊയ്യാൻ എഎപിക്ക് കൈക്കൂലി നൽകിയെന്നാണു കേസ്. ബിആർഎസ് നേതാവ് കെ.കവിത, എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ് തുടങ്ങിയവരും വിവിധ വ്യവസായ പ്രമുഖരോടൊപ്പം കേസിൽ പ്രതികളാണ്.