അഹമ്മദാബാദ്: കോസ്റ്റ്ഗാർഡ് കപ്പലുകളുടെയും പോർബന്ദറിലെ ജട്ടിയുടെയും സുപ്രധാന വിവരങ്ങൾ പാക്കിസ്ഥാനു ചോർത്തിനൽകിയ ഗുജറാത്ത് സ്വദേശി ഭീകരവിരുദ്ധസേനയുടെ പിടിയിൽ. പോർബന്ദറിലെ ജട്ടിയിൽ ദിവസവേതനക്കാരനായ പങ്കജ് കോടിയയാണ് പിടിയിലായത്.

നാവികസേനയിൽ ജോലി ചെയ്യുന്ന മുംബൈ സ്വദേശിനി റിയ എന്ന വ്യാജേനെഎട്ടുമാസം മുന്പ് ഫേസ്ബുക്കിലൂടെയാണ് പാക് ചാരൻ പങ്കജിനെ പരിചയപ്പെട്ടത്. തുടർന്ന് ഫേസ്ബുക്ക് ഉടമ നൽകിയ വാട്സ് ആപ്പ് നന്പറിലേക്ക് കപ്പലുകളുടെയും ജട്ടിയുടെയും വിവരങ്ങൾ അയച്ചുനൽകുകയായിരുന്നു. വിവരങ്ങൾ നൽകിയതിന് 26,000 രൂപ ഓൺലൈനായി പങ്കജ് കൈപ്പറ്റിയിരുന്നു.