ന്യൂഡൽഹി: ബിജെപി നേതാവും മുൻ ഗുസ്തി താരവുമായ ബബിത ഫോഗട്ടിനെതിരേ ഗുരുതര ആരോപണവുമായി ഒളിന്പിക്സ് ഗുസ്തി താരം സാക്ഷി മാലിക്.

ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് സ്ഥാനം മോഹിച്ചാണു ബബിത ഫോഗട്ട് ഗുസ്തി താരങ്ങളുടെ പ്രതിഷേധം ആസൂത്രണം ചെയ്തതെന്ന് സാക്ഷി മാലിക് ആരോപിച്ചു.

ഗുസ്തി താരങ്ങൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരേ പ്രതിഷേധിക്കാൻ ഗുസ്തി താരങ്ങളെ പ്രചോദിപ്പിച്ചത് ബബിതയാണെന്നും സാക്ഷി വെളിപ്പെടുത്തി.


ബ്രിജ് ഭൂഷണെതിരേ പ്രതിഷേധിക്കാൻ ബബിത ചില ഗുസ്തി താരങ്ങളുടെ യോഗം വിളിച്ചുകൂട്ടിയെന്നും ലൈംഗികാതിക്രമമടക്കമുള്ള വിഷയങ്ങളുയർത്തി പ്രതിഷേധിക്കാൻ ഊർജം നൽകിയെന്നും സാക്ഷി പറഞ്ഞു.