കൊച്ചി: കപ്പല്‍ ദുരന്ത പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച 1,000 രൂപയും ആറ് കിലോ അരിയും നിരസിച്ച് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്.

ഫിഷറീസ് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പറഞ്ഞത് ആശ്വാസകരമായ ധനസഹായം ഉടന്‍ നല്‍കുമെന്നാണ്. എന്നാല്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം പിച്ച നല്‍കുന്ന ഔദാര്യം പോലെയാണെന്നും മത്സ്യത്തൊഴിലാളികളെ അവഹേളിക്കുന്നതാണെന്നും പ്രസിഡന്‍റ് ലീലാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി മുനമ്പം സന്തോഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കപ്പല്‍ദുരന്തത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വസ്തുതകള്‍ ബോധ്യപ്പെടുത്തണം. കാര്‍ഗോ കപ്പലില്‍ ഉണ്ടായിരുന്ന കണ്ടെയ്‌നറുകളില്‍ രാസവസ്തുക്കളും വിഷാംശമുള്ളവയും ഉണ്ടെന്നാണ് ആദ്യം പറഞ്ഞത്.

അങ്ങനെങ്കില്‍ മത്സ്യത്തൊഴിലാളികളുടെ ജീവന് അപകടകരമാംവിധം എന്തെങ്കിലും വസ്തുക്കള്‍ ഉണ്ടോ, മത്സ്യസമ്പത്തിനെ ബാധിക്കുന്ന സാഹചര്യമുണ്ടോ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ‘ബ്ലൂ പേപ്പര്‍’ പുറപ്പെടുവിക്കണം.


കപ്പല്‍ കമ്പനിയില്‍നിന്നു കിട്ടുന്ന നഷ്ടപരിഹാരം മത്സ്യത്തൊഴികള്‍ അല്ലാത്ത മറ്റു മേഖലകളിലേക്കു വകമാറ്റപ്പെടുന്നതിന് വേണ്ടിയുള്ള ഗൂഢനീക്കം നടക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.എന്‍. പ്രതാപന്‍ പറഞ്ഞു.

നഷ്ടമുണ്ടായിരിക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ ജനതയ്ക്കും അനുബന്ധ തൊഴിലാളികള്‍ക്കും മാത്രമാണ്. ഇതിലേക്ക് ടൂറിസം മേഖലയെ കൊണ്ടുവന്ന് മത്സ്യത്തൊഴിലാളികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരാന്‍ ശ്രമിച്ചാല്‍ പ്രതി ഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.