കൊച്ചി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ പി.വി. അന്‍വര്‍ തയാറാകാത്ത സാഹചര്യത്തില്‍ അന്‍വറുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് യുഡിഎഫ്. ഇനി ഒരു ചര്‍ച്ചയും അദ്ദേഹവുമായി ഇല്ലെന്ന തീരുമാനമാണ് യുഡിഎഫ് സ്വീകരിച്ചിരിക്കുന്നതെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. യുഡിഎഫ് തീരുമാനം ഔദ്യോഗികമായി കണ്‍വീനര്‍ അന്‍വറിനെ അറിയിച്ചിട്ടുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അദ്ദേഹം പഴയതുതന്നെ ആവര്‍ത്തിക്കുകയാണ് ഈ സാഹചര്യത്തില്‍ അന്‍വറുമായുളള ചര്‍ച്ചയുടെ വാതില്‍ അടയ്ക്കാന്‍ യുഡിഎഫ് യോഗമാണു തീരുമാനിച്ചതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.


“ഇനി ചര്‍ച്ചയില്ല. പത്രിക സമര്‍പ്പിക്കുന്നതൊക്കെ അദ്ദേഹത്തിന്‍റെ ഇഷ്ടം. യുഡിഎഫ് സ്ഥാനാര്‍ഥിയെ അംഗീകരിക്കണം എന്നു മാത്രമാണ് ഞങ്ങള്‍ ആശ്യപ്പെട്ടത്. വരേണ്ട എന്നല്ല അതിന്‍റെ അര്‍ഥം. യുഡിഎഫില്‍നിന്ന് ഒരാള്‍പോലും പ്രകോപിപ്പിക്കുന്ന വര്‍ത്തമാനം പറഞ്ഞിട്ടില്ല. യുഡിഎഫിന്‍റെ അഭിപ്രായം പറയുന്ന ആളെന്ന നിലയിലാണ് എന്നെ ചീത്ത വിളിക്കുന്നത്. അതില്‍ ഒരു പരാതിയുമില്ല. നിലമ്പൂരില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. വരുംദിവസങ്ങളില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള ശ്രമവുമായി മുന്നോട്ടുപോകും”- സതീശന്‍ പറഞ്ഞു.