കൊച്ചി: മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി എറണാകുളം അഡീഷണൽ സെഷന്‍സ് കോടതി തീര്‍പ്പാക്കി.

നിലവില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണു ചുമത്തിയിട്ടുള്ളതെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണു കോടതി നടപടി. പരാതിക്കാരന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.

ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണു പരാതി. പരാതിക്കാരന്‍ മുമ്പ് തന്‍റെയൊപ്പം ജോലി ചെയ്തിരുന്നു. എന്നാല്‍ തന്‍റെ പേര് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പിരിച്ചുവിട്ടു. അതിന്‍റെ പ്രതികാരമാണ് ഈ പരാതി.


തനിക്കെതിരേ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ശാരീരികമായി ഉപദ്രവിച്ചുവെന്നതു വാസ്തവവിരുദ്ധമാണെന്നുമായിരുന്നു ഉണ്ണി മുകുന്ദന്‍റെ വാദം.