തിരുവനന്തപുരം: പിഴവുകൾ കടന്നുകൂടിയ എട്ട് ഗ്രാമപഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്‍റെ അന്തിമ പട്ടികയിലും സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ തിരുത്തൽ വരുത്തി.

തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ, പൂവാർ, കണ്ണൂരിലെ നടുവിൽ, കാസർഗോഡിലെ അജാനൂർ, കോഴിക്കോട്ടെ ചക്കിട്ടപ്പാറ, ചെറുവണ്ണൂർ, തിരുവമ്പാടി, തൃശൂർ ജില്ലയിലെ കടങ്ങോട് പഞ്ചായത്തുകളിലാണ് തിരുത്തൽ വിജ്ഞാപനം ഇറക്കിയത്.


ചില പഞ്ചായത്തുകളിൽ വാർഡുകളുടെ പേരുകളും മറ്റു ചിലതിൽ അതിർത്തി രേഖപ്പെടുത്തിയതിലെ പിഴവുകളുമാണ് പ്രധാനമായി തിരുത്തിയത്.

തിരുവനന്തപുരം, കോഴിക്കോട് കോർപറേഷനുകളിലെയും കളമശ്ശേരി മുനിസിപ്പാലിറ്റിയിലെയും വാർഡ് വിഭജനം സംബന്ധിച്ച അന്തിമ വിജ്ഞാപനം കഴിഞ്ഞ ദിവസം തിരുത്തിയിരുന്നു.