പ്രദീപ് ചാത്തന്നൂർ

ചാത്തന്നൂർ: പണം തിരിമറി നടത്തിയെന്ന ആരോപണത്തിൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ കോ-ഓർഡിനേറ്റർക്കെതിരേ നടപടി.

പുറത്താക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി കുറ്റാരോപണനോട്ടീസ് നൽകി. 15 ദിവസത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ എ. ഷാജി വ്യക്തമാക്കി.

എറണാകുളം ഡിപ്പോയിലെ കണ്ടക്ടറും ബിടിസി കോ-ഓർഡിനേറ്ററുമായ പി.ബി. സിറാജുദിനാണ് പണം തിരിമറി നടത്തിയത്. 147844 രൂപയാണ് കെഎസ്ആർടിസിയിൽനിന്നും തട്ടിപ്പു നടത്തിയത്. കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ അടയ്ക്കാതെ സ്വന്തം അക്കൗണ്ടിലാക്കുകയാണ് ചെയ്തത്. വിനോദയാത്രക്കാരോട് സ്വന്തം അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയും അവർ പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.


2025 ജനുവരി 19ന് നടത്തിയ മാമലക്കണ്ടം ട്രിപ്പ്, 2024 ഡിസംബർ 14ന് നടത്തിയ കാന്തല്ലൂർ ട്രിപ്പ് തുടങ്ങിയവ കുറ്റപത്രത്തിൽ എടുത്തു പറയുന്നു. 197060 രൂപയാണ് 24 ഒക്ടോബർ രണ്ടു മുതൽ അടയ്ക്കേണ്ടിയിരുന്നത്. എന്നാൽ 147 844 രൂപ കുറച്ചാണ് സിറാജുദീൻ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ അടച്ചിട്ടുള്ളത്.

ഓഡിറ്റ് ഓഫീസറുടെയും അന്വേഷണം നടത്തിയ സ്ക്വാഡ് ഇൻസ്പെകടർ ആന്‍റണി ജോസഫിന്‍റെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഗുരുതരമായ കൃത്യവിലോപവും ചട്ടലംഘനവും സ്വഭാവ ദൂഷ്യവും കുറ്റാരോപണമെമ്മോയിൽ ചൂണ്ടിക്കാട്ടുന്നു.