കൊച്ചി: മലയാളി വൈദികർ ഒഡീഷയിലെ സാംബൽപുർ ജില്ലയിലെ ചർവാട്ടിയിലെ ഹോസ്റ്റലിൽ ക്രൂര പീഡനത്തിനിരയായ സംഭവം മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിക്കുന്നതാണെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ.

കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണു തുടക്കം മുതൽ അധികൃതതരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.അക്രമികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുന്നതോടൊപ്പം ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ ഒഡീഷ സർക്കാർ കൈക്കൊള്ളണമെന്നും കെസിബിസി ജാഗ്രതാ കമ്മീഷൻ ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ്, വൈസ് ചെയർമാന്മാരായ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ എന്നിവർ ആവശ്യപ്പെട്ടു.