കോതമംഗലം: കോട്ടപ്പടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വീടിനും വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിനും കേടുപാട് സംഭവിച്ചു. ശനിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ് വടക്കുംഭാഗം കൂവകണ്ടം മഞ്ഞളാകുടി കുമാരി ശശിയുടെ വീട്ടുമുറ്റത്താണു കൊമ്പന്‍ എത്തിയത്. വീട്ടിലേക്കുള്ള സര്‍വീസ് വയറും മോട്ടോറിലേക്കുള്ള വയറും കാട്ടാന പൊട്ടിച്ചെന്നും വീട്ടുകാര്‍ പറഞ്ഞു.


വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി പള്ളിക്കു സമീപം പിച്ചപ്ര നഗറില്‍ ഇടയാലില്‍ ബൈജുവിന്‍റെ പുരയിടത്തിലെത്തിയ ആന വാഴകളും നശിപ്പിച്ചു. വേട്ടാംപാറ കടുക്കാസിറ്റി ഇഞ്ചപ്പിള്ളില്‍ ശശിയുടെ പുരയിടത്തിലും ആന നാശനഷ്ടമുണ്ടാക്കി.