തിരുവനന്തപുരം: ഹയർ സെക്കൻഡറിയിൽ 37 ഇംഗ്ലീഷ് അധ്യാപകരെ സ്ഥിരം തസ്തികയിൽ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിൽ അധിക തസ്തികയിൽ തുടരുകയായിരുന്ന ഇവർക്ക് നിയമന ഉത്തരവ് ആശ്വാസകരമായി പിഎസ്‌സി വഴി നിയമനം ലഭിച്ചവരായിരുന്നെങ്കിലും തസ്തിക വെട്ടിക്കുറച്ചതിനെ ത്തുടർന്ന് അധിക തസ്തികയിൽ രണ്ടു വർഷമായി ഇവരെ സംരക്ഷിച്ചു നിറുത്തിയിരിക്കുകയായിരുന്നു. ഹയർ സെക്കൻഡറിയിൽ സ്ഥാനക്കയറ്റത്തെ തുടർന്നുള്ള ഒഴിവുകളിലാണ് ഇവർക്കു നിയമനം.


ഹയർ സെക്കൻഡറിയിൽ രണ്ടുവർഷം മുമ്പുള്ള പരിശോധനയിൽ 68 ജൂണിയർ ഇംഗ്ലീഷ് അധധ്യാപക തസ്തികകൾ അധികമെന്ന് കണ്ടെത്തിയതിനെത്തു ടർന്നാണ് ഈ തസ്തികകൾ വെട്ടിക്കുറച്ചത്.

പിഎസ്‌സി നിയമനം നേടിയ അധ്യാപകർ പുറത്താവുമെന്നായതോടെ ഈ അധ്യാപകരെ അധികതസ്തികയിൽ നിലനിർത്തി രണ്ടു വർഷത്തേക്ക് സംരക്ഷിക്കാൻ സർക്കാർ പ്രത്യേകം ഉത്തരവിറക്കുകയായിരുന്നു. ഇവർക്കാണ് പുതിയഒഴിവുകൾ വന്നപ്പോൾ സ്ഥിരനിയമനം നല്കി ഉത്തരവ് ഇറങ്ങിയത്.