തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസംകൂടി ശക്തമായ മഴ തുടരും. ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് പ്രവചനം.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മലയോര മേഖലകളിലുള്ളവര്‍ക്കും തീരദേശ മേഖലകളില്‍ ഉള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചത്തെ മഴ പരിശോധിച്ചാല്‍ സാധാരണ ലഭിക്കുന്ന മഴയില്‍ നിന്നും 450 ശതമാനം അധികമഴ ലഭിച്ചതായാണ് കണക്ക്. പതിവിലും ശക്തിയുള്ള കാറ്റാണ് സംസ്ഥാനത്ത് വീശിയടിച്ചത്. അതേസമയം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് ലഭിച്ചുകൊണ്ടിരുന്ന തീവ്രമഴയ്ക്ക് ഇന്നലെ നേരിയ ശമനമുണ്ടായിട്ടുണ്ട്.

സീസണ്‍ അവസാനിക്കുമ്പോള്‍ സംസ്ഥാനത്ത് 116 ശതമാനം അധിക വേനല്‍മഴ ലഭിച്ചതായാണ് കണക്ക്. മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ ആകെ ലഭിക്കേണ്ടത് 330-350 എംഎം മഴയായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഏകദേശം 760 എംഎം മഴ ലഭിച്ചു.


വേനല്‍മഴ ഏറ്റവും കൂടുതല്‍ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. 315 ശതമാനം അധികമഴയാണ് കണ്ണൂര്‍ ജില്ലയില്‍ ലഭിച്ചത്. എല്ലാ ജില്ലയിലും സാധാരണയില്‍ കൂടുതല്‍ മഴയാണ് വേനല്‍ക്കാല മഴ സീസണില്‍ ലഭിച്ചത്. മേയ് 24ഓടുകൂടി കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചതായാണ് കണക്കെങ്കിലും 24 മുതല്‍ 31 വരെയുള്ള മഴ വേനല്‍മഴയുടെ കണക്കിലാണ് കാലാവസ്ഥാ വകുപ്പ് ഉള്‍പ്പെടുത്തുക.

ശക്തമായി മഴയുടെ പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നു നിര്‍ദേശമുണ്ട്.

നദിക്കരകള്‍, അണക്കെട്ടുകളുടെ സമീപപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കണം.