തിരുവനന്തപുരം: സംസ്ഥാനത്ത് ഇൻഡി സഖ്യം യാഥാർഥ്യമായിരിക്കുകയാണെന്നും പ്രതിപക്ഷം ഭരണപക്ഷത്തിന്‍റെ ബി ടീമായി മാറിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന സർക്കാർ അഭ്യർഥിച്ചതിന്‍റെ അടിസ്ഥാനത്തിലാണു മുണ്ടക്കൈ-ചൂരൽമല പുനർനിർമാണത്തിനു കേന്ദ്ര സർക്കാർ നിക്ഷേപമൂലധന വായ്പ അനുവദിച്ചത്.

എന്നാൽ അതു കേന്ദ്ര അവഗണനയാണെന്നും പറഞ്ഞ് എൽഡിഎഫിനൊപ്പം യോജിച്ച സമരം നടത്തുമെന്നാണു വി.ഡി. സതീശനും കെ. സുധാകരനും പറയുന്നത്.


സംസ്ഥാനത്തിന്‍റെ തകർച്ചയ്ക്കു കാരണം കേന്ദ്രമാണെന്ന പിണറായി വിജയന്‍റെ വാദത്തെ പ്രതിപക്ഷം ഏറ്റുപറയുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ യുഡിഎഫ് ഏതാ എൽഡിഎഫ് ഏതാ എന്നു തിരിച്ചറിയാൻ പറ്റാത്ത സാഹചര്യമാണുള്ളത്. പ്രതിപക്ഷ ധർമ്മം എന്നാണെന്നു സതീശനു മനസിലാകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു