തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കും വികസന ഫണ്ടിന്‍റെ മുന്നാം ഗഡുവായി 1905 കോടി രൂപ അനുവദിച്ചു.

ഗ്രാമ പഞ്ചായത്തുകൾക്ക് 1000 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 245 കോടി വീതവും മുനിസിപ്പാലിറ്റികൾക്ക് 193 കോടിയും കോർപറേഷനുകൾക്ക് 222 കോടിയും നൽകുമെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.


ഈ സാന്പത്തിക വർഷം ഇതിനകം 12,338 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവദിച്ചു. സാന്പത്തിക ഞെരുക്കങ്ങൾക്കിടയിലും തദ്ദേശസ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന നിലപാട് തുടരുകയാണെന്നു മന്ത്രി പറഞ്ഞു.