ജീവനക്കാർ സമരവുമായി നിരത്തിൽ; സെക്രട്ടേറിയറ്റ് ഭാഗികമായി സ്തംഭിച്ചു
ജീവനക്കാർ സമരവുമായി നിരത്തിൽ; സെക്രട്ടേറിയറ്റ് ഭാഗികമായി സ്തംഭിച്ചു
Tuesday, March 5, 2024 2:01 AM IST
തിരുവനന്തപുരം: ശന്പളം നൽകാത്തതിൽ പ്രതിഷേധിച്ചു സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും പ്രതിപക്ഷ സംഘടനാ നേതാക്കൾ സമരവുമായി റോഡിലിറങ്ങി.

ധന, ട്രഷറി, നികുതി, സർക്കാർ പ്രസ് വകുപ്പുകളിലെ ജീവനക്കാർക്ക് വിരുന്നൊരുക്കി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ശന്പള പ്രശ്നത്തിൽ എൻജിഒ അസോസിയേഷനും ബിജെപി അനുകൂല സംഘടനകളും സമരവുമായി നിരത്തിലിറങ്ങിയതോടെ സെക്രട്ടേറിയറ്റും തലസ്ഥാനത്തെ സംസ്ഥാന സർക്കാർ ഓഫീസുകളും അടക്കമുള്ളവയുടെ പ്രവർത്തനം ഭാഗികമായി സ്തംഭിച്ചു.

വിദൂര ജില്ലകളിൽ നിന്നു പോലും വിവിധ ആവശ്യങ്ങൾക്കായി ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ എത്തിയവർ വലഞ്ഞു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ വളരെക്കുറച്ചു ഫയലുകളിൽ മാത്രമാണു തീർപ്പാക്കിയത്.

ശന്പളം ലഭിക്കാതായതോടെ പ്രതിപക്ഷ- ബിജെപി സംഘടനകളെ കൂടാതെ ഭരണാനുകൂല സംഘടനകളും ഫയൽ നോട്ടത്തിൽ മടി കാട്ടിയതോടെ ഇന്നലെ സെക്രട്ടേറിയറ്റ് പ്രവർത്തനം ഏതാണ്ടു നിലച്ചപോലെയായി.

സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും വിവിധ സംഘടനകളുടെ നിരാഹാര സമരത്തിന് അഭിവാദ്യം അർപ്പിച്ചു വിവിധ വകുപ്പുകളിലെ ജീവനക്കാർ ചെറുസംഘങ്ങളായി തിരിഞ്ഞു സമരവേദിയിലേക്കു നീങ്ങിയതും പ്രവർത്തനത്തെ ബാധിച്ചു.

ബജറ്റ് തയാറാക്കിയ സെക്രട്ടേറിയറ്റിലെ ധന, നികുതി, ട്രഷറി വിഭാഗങ്ങളും സെക്രട്ടേറിയറ്റിനു പുറത്തുള്ള നിയമസഭാ ജീവനക്കാർ, സർക്കാർ പ്രസ് ജീവനക്കാർ, ജിഎസ്ടി എന്നിവർ അടക്കമുള്ള 750 ഓളം ജീവനക്കാർക്കാണ് ധനമന്ത്രി ഇന്നലെ വിരുന്ന് ഒരുക്കിയത്. ഈ വിഭാഗങ്ങളിലെ ജീവനക്കാർ കൂട്ടത്തോടെ തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസിലേക്കു നീങ്ങിയതോടെ അവിടെയുള്ള ഓഫീസുകളിലെ കസേരകളും കൂട്ടത്തോടെ കാലിയായി.

എൻജിഒ അസോസിയേഷൻ പ്രതിനിധികൾ സെക്രട്ടേറിയറ്റിനു സമീപത്തെ ജില്ലാ ട്രഷറിയിലേക്കായിരുന്നു മാർച്ച് നടത്തിയത്. വിവിധ ഡയറക്ടറേറ്റുകളിലെയും കളക്ടറേറ്റുകളിലെയും ജീവനക്കാരായിരുന്നു സമരത്തിനു മുൻ നിരയിൽ.


ശന്പളം മുടക്കം: സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗണ്‍സിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഫെബ്രുവരിയിലെ ശന്പളം അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യമുന്നയിച്ചു സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.

പൂച്ച പെറ്റു കിടക്കുന്നതിന് ഏറ്റവും നല്ല സ്ഥലം സംസ്ഥാന ഖജനാവാണെന്നു വി.ഡി. സതീശൻ പറഞ്ഞു. പിണറായി സർക്കാരിന്‍റെ സാന്പത്തിക നയം തിരുത്തണമെന്ന് യുഡിഎഫ് വർഷങ്ങളായി ആവശ്യപ്പെട്ടു വരികയാണ്.

പക്ഷേ, തിരുത്താൻ സർക്കാർ തയാറായില്ല. കടമെടുത്തുള്ള ധൂർത്തും അനാവശ്യ ചെലവുകളുമാണ് സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗണ്‍സിൽ കണ്‍വീനർ എം.എസ്. ഇർഷാദ് അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി, സെറ്റോ ചെയർമാൻ ചവറ ജയകുമാർ, കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്‍റ് എസ്. പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി തിബീൻ നീലാംബരൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി.എ. ബിനു, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ട്രഷറർ കെ.എം. അനിൽകുമാർ, എ. സുധീർ, ജി.ആർ. ഗോവിന്ദ്, എൻ. റീജ, എൻ. പ്രസീന, നൗഷാദ് ബദറുദ്ദീൻ, സി.ടി. പ്രമോദ്, ജലജ, സി.സി. റെയ്സ്റ്റണ്‍ പ്രകാശ്, ജി. രാമചന്ദ്രൻനായർ, വി.എം. പാത്തുമ്മ, ആർ.രാമചന്ദ്രൻ നായർ, എം.ജി. രാജേഷ്, സുനിത എസ്. ജോർജ്, പ്രതിഭ അനിൽ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.