കോഴഞ്ചേരി: ടെന്പോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഹയർ സെക്കൻഡറി വിദ്യാർഥി മരിച്ചു. നാരങ്ങാനം വട്ടക്കാവില്‍ കൊച്ചുപറമ്പില്‍ പ്രകാശിന്‍റെ മകൻ ആകാശാണ് (അന്പാടി - 17) മരിച്ചത്. ഇന്നലെ രാവിലെ 8.20 ന് നാരങ്ങാനം മഹാണിമലയിലായിരുന്നു അപകടം. കടമ്മനിട്ട ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായിരുന്നു മരിച്ച ആകാശ്.

കാരംവേലി എസ്എൻഡിപി എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയായ സഹോദരനെ സ്കൂളിലാക്കിയശേഷം തിരികെ വരുന്പോഴാണ് അപകടമുണ്ടായത്. ആലുങ്കൽ ഭാഗത്തുനിന്നും നെല്ലിക്കാലായിലേക്ക് ലോഡിംഗ് തൊഴിലാളികളുമായി പോയ ടെന്പോയാണ് സ്കൂട്ടറിൽ ഇടിച്ചത്. ആകാശിനെ ഉടൻ തന്നെ കോഴഞ്ചേരിയിൽ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാവ്: രാധാമണി. സഹോദരങ്ങൾ: ആദിത്യൻ, അനശ്വര, ആദർശ്. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.