ഓട്ടോറിക്ഷ വിട്ടുകൊടുക്കണമെന്ന ഡിവൈഎസ്പിയുടെ ഉത്തരവ് അനൂപ് അനുസരിച്ചില്ലെന്നും ഇദ്ദേഹത്തിന്റെ പ്രവൃത്തി പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയതായും അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.
സത്താര്‍ ജീവനൊടുക്കിയതിനു തൊട്ടുപിന്നാലെ ഇയാളെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയിരുന്നു.