കൊച്ചി: കൊച്ചിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയില്‍നിന്ന് 24.7 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാനികളായ മൂന്നു പേര്‍ അറസ്റ്റില്‍.

കോഴിക്കോട് കൊടുവള്ളി സ്വദേശി പി.കെ. റഹീസ് (39), ആരക്കൂര്‍ തോളാമുത്തംപറമ്പ് സ്വദേശി വി. അന്‍സാര്‍ (39), പന്തീരാങ്കാവ് സ്വദേശി സി.കെ. അനീസ് റഹ്‌മാന്‍ (25) എന്നിവരെയാണു കൊച്ചി സിറ്റി പോലീസിന്‍റെ പ്രത്യേക അന്വേഷണസംഘം കോഴിക്കോട്ടുനിന്ന് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി.

തട്ടിപ്പിലൂടെ ലഭിച്ച പണത്തില്‍നിന്ന് 3.4 ലക്ഷം രൂപ പ്രതികള്‍ പിന്‍വലിച്ചിരുന്നു. ഇതിന്‍റെ ബാങ്ക് രേഖകള്‍ പോലീസ് കണ്ടെത്തി. തട്ടിയെടുത്ത പണത്തില്‍ 40 ലക്ഷം രൂപ പോലീസിന്‍റെ ഇടപെടലിനെത്തുടര്‍ന്ന് ഹോള്‍ഡ് ചെയ്തു. ഇതു തിരികെ ലഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 90 ശതമാനം പണവും വിദേശത്തേക്കു കടത്തിയതായാണു സംശയിക്കുന്നത്.

സൈബര്‍ തട്ടിപ്പിനായി പ്രതികള്‍ ഉപയോഗിച്ച 40 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍, 250 സിം കാര്‍ഡുകള്‍, 40 മൊബൈല്‍ ഫോണുകള്‍, നിരവധി ലാപ്‌ടോപ്പുകളും കംപ്യൂട്ടറുകളും, നിരവധി ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ പ്രതികളുടെ കോഴിക്കോട്ടെ ഫ്ലാറ്റില്‍നിന്ന് പിടിച്ചെടുത്തു. ക്യാപിറ്റാലിക്‌സ് എന്ന വെബ്‌സൈറ്റ് വഴി ട്രേഡിംഗ് നടത്തി ഉയര്‍ന്ന ലാഭം ലഭിക്കുമെന്നു വിശ്വസിപ്പിച്ച് 90 തവണകളായി 24.7 കോടി രൂപയാണ് പ്രതികളടങ്ങുന്ന സൈബര്‍ തട്ടിപ്പുസംഘം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയില്‍നിന്നു തട്ടിയെടുത്തത്.


തട്ടിപ്പുകള്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പുനല്‍കുന്നവരാണ് പിടിയിലായ റഹീസും അന്‍സാറും. അനീസാണ് സിം കാര്‍ഡുകള്‍ എത്തിച്ചുനല്‍കുന്നത്. പ്രതികള്‍ക്കു വിദേശികളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.

2023 മാര്‍ച്ച് 15 മുതല്‍ ഓഗസ്റ്റ് 29 വരെ 25 ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഇവര്‍ പണം തട്ടിയെടുത്തത്. ഫോണ്‍വഴി സംസാരിച്ചും ടെലിഗ്രാം ചാറ്റിംഗിലൂടെയുമായിരുന്നു ഇടപാട്. വെബ്‌സൈറ്റ് ആപ്ലിക്കേഷന്‍ വഴിയും തട്ടിപ്പ് നടത്തി. ഫേസ്ബുക്ക് പരസ്യം കണ്ടാണു പരാതിക്കാരന്‍ ഇവരെ സമീപിച്ചത്. ക്യാപിറ്റലിക്‌സ് കമ്പനിയുടെ പേരില്‍ വ്യാജ ഷെയര്‍ ട്രേഡിംഗിലൂടെ പെട്ടെന്ന് ഉയര്‍ന്ന ലാഭം ലഭിക്കുമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

കേസില്‍ കഴിഞ്ഞമാസം 16ന് കൊല്ലം അഞ്ചല്‍ സ്വദേശിനി ജി. സുജിതയെ (35) അറസ്റ്റ് ചെയ്തിരുന്നു.