ഹൈറേഞ്ച് ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രം വേണം
Tuesday, July 16, 2024 11:30 PM IST
വണ്ണപ്പുറം: ഹൈറേഞ്ച് ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രം വേണമെന്ന ആവശ്യം ശക്തമായി. മുണ്ടൻമുടി, വെണ്‍മണി, ചെറുതോണി, ഇടുക്കി, മുള്ളരിങ്ങാട്, പട്ടയക്കുടി ഉൾപ്പടെയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർ ബസ് കാത്ത് നില്ക്കുന്നത് ഹൈറേഞ്ച് ജംഗ്ഷനിലെ സൗത്ത് ഇന്ത്യൻ ബാങ്കിനടുത്താണ്. ഇവിടെ കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ മഴയും വെയിലുമേറ്റാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കടവരാന്തകളിലും മറ്റും ബസ് കാത്തു നിൽക്കുന്നത്.

വൈകുന്നേരങ്ങളിൽ വിദ്യാർഥികൾ കൂട്ടമായാണ് മഴയും മറ്റും നനഞ്ഞ് ഇവിടെ നിൽക്കുന്നത്. റോഡരികിൽ നിൽക്കുന്നതിനാൽ അപകട സാധ്യതയും ഏറെയാണ്.


നൂറുകണക്കിന് യാത്രക്കാർ ദിവസവും ബസ് കാത്തുനിൽക്കുന്ന ഹൈറേഞ്ചിന്‍റെ കവാടമായ ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലാത്തത് ജനങ്ങളെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്.
എത്രയും വേഗം ഇവിടെ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കാൻ വണ്ണപ്പുറം പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കാളിയാർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.