സർക്കാർ ആശുപത്രിയിൽനിന്ന് പനിക്ക് നൽകിയത് പഴക്കംചെന്ന മരുന്നെന്ന്
Saturday, September 28, 2024 8:37 AM IST
കണ്ണൂർ: സർക്കാർ ആശുപത്രിയിൽനിന്ന് പനിക്ക് നൽകിയ മരുന്നിന് കാലപ്പഴക്കമെന്ന് ആരോപണം. ഒറ്റ നോട്ടത്തിൽ തന്നെ പഴക്കം തോന്നുന്ന മരുന്ന് എളുപ്പത്തിൽ പൊടിഞ്ഞുപോകുകയുമാണ്.

പനിക്കായി കഴിഞ്ഞദിവസം ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇരിവേരി ആരോഗ്യകേന്ദ്രത്തിൽനിന്ന് നൽകിയ പാരസെറ്റമോൾ 650 എംജി മരുന്നാണ് എളുപ്പം പൊടിഞ്ഞുപോകുന്നത്. ഡിസംബർ 2026 വരെ കാലാവധി മരുന്നിന്‍റെ കവറിനു മുകളിൽ പ്രിന്‍റ് ചെയ്തിട്ടുണ്ടെങ്കിലും ഇത് വ്യാജമാണെന്നാണ് രോഗികളുടെ ആരോപണം.


കേരള മെഡിക്കൽ സർവീസ് കോർപറേഷൻ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്ത മരുന്നുകളിലാണ് കാലപ്പഴക്കം വ്യക്തമാകുന്നത്. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ മരുന്ന് മാറ്റി നൽകാമെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു.