ഓൺലൈൻ ജോലി വാഗ്ദാനം നൽകി തട്ടിപ്പ്; പ്രതികൾ പിടിയിൽ
Sunday, September 29, 2024 3:46 AM IST
കാക്കനാട്: ഓൺലൈൻ ജോലി വഴി അധിക വരുമാനം വാഗ്ദാനം നൽകി 4.87 ലക്ഷം രൂപ തട്ടിയ സംഘത്തിലെ മൂന്ന്പേർ പിടിയിൽ. പാലക്കാട് കക്കാട്ടിരി തച്ചരക്കുന്നത്ത് ബിൻഷാദ് (19), പാത്തിക്കുണ്ടിൽ സിനാസ്,(33) പുളിക്കൽ മുഹമ്മദ് ഷമീൽ (18) എന്നിവരെയാണ് ഇൻഫോപാർക്ക് പോലീസ് പിടികൂടിയത്.

പരാതിക്കാരിയായ വീട്ടമ്മയെ ഫോൺ മുഖേന പരിചയപ്പെട്ട സംഘം ഇവരുടെ ഫോണിലേക്ക് ലിങ്കുകൾ അയച്ച് നൽകിയായിരുന്നു തട്ടിപ്പ് നടത്തിയത്. സൈറ്റുകൾ റിവ്യൂ ചെയ്യലാണ് ജോലിയെന്നു പറഞ്ഞ് വിശ്വസിപ്പിച്ച സംഘം പല തവണകളായി ചെറിയ തുകകൾ നിക്ഷേപമായി സ്വീകരിക്കുകയും പിന്നീട് ഇവയുടെ ലാഭവിഹിതം എന്ന പേരിൽ ചെറിയ തുകകൾ നൽകി വീട്ടമ്മയെ കൂടുതൽ നിക്ഷേപത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു.

നിക്ഷേപങ്ങൾ നടത്തിയ വീട്ടമ്മ ഈ തുക തിരികെ ആവശ്യപ്പെട്ടപ്പോൾ ഇനിയും വലിയ തുകകൾ നിക്ഷേപിച്ചാലേ പണം തിരികെ കിട്ടൂവെന്ന് പറഞ്ഞ് തട്ടിക്കുകയായിരുന്നു.

തട്ടിയെടുത്ത പണം ബാങ്ക് അക്കൗണ്ട് വഴി പിൻവലിച്ച പ്രതികളാണ് പിടിയിലായിട്ടുള്ളത്. ഇൻഫോപാർക്ക് സിഐ സജീവ് കുമാറിന്‍റെ നേതൃത്യത്തിൽ എസ്ഐ ബദർ, സിവിൽ പോലീസ് ഓഫീസർ ജോൺ ഏബ്രഹാം, വിനു കണ്ണൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികൾ കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.