സാമ്പത്തിക ഇടപാട്: മാണി സി. കാപ്പന്‍ എംഎല്‍എയുടെ ഹര്‍ജി തള്ളി
Wednesday, July 3, 2024 11:55 PM IST
കൊച്ചി: സാമ്പത്തിക ഇടപാട് കേസില്‍ കോടതി കുറ്റം ചുമത്തിയതിനെതിരായ മാണി സി. കാപ്പന്‍ എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. മുംബൈ സ്വദേശി ദിനേശ് മേനോന്‍ നല്‍കിയ പരാതിയിലെടുത്ത കേസില്‍ വഞ്ചനക്കുറ്റമടക്കം ചുമത്തിയ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേട്ട് പ്രത്യേക കോടതി മാര്‍ച്ച് 20ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റീസ് സി.എസ്. ഡയസ് തള്ളിയത്.

പ്രതി കുറ്റം ചെയ്‌തെന്ന് കരുതാന്‍ കാരണങ്ങളുണ്ടെന്ന് വിലയിരുത്തി പ്രത്യേക കോടതി കുറ്റം ചുമത്തിയ നടപടിയില്‍ അപാകതയില്ലെന്നും കോടതി വ്യക്തമാക്കി. 2010ല്‍ രണ്ടു കോടി രൂപ കടം വാങ്ങിയശേഷം 25 ലക്ഷം രൂപ മാത്രം മടക്കി നല്‍കി മാണി സി. കാപ്പന്‍ വഞ്ചിച്ചെന്നു ദിനേശ് മേനോന്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് 3.25 കോടി രൂപ തവണകളായി നല്‍കുമെന്ന വ്യവസ്ഥയില്‍ 2013 നവംബര്‍ 19ന് ഇരുവരും കരാറിലേര്‍പ്പെട്ടു. എന്നാല്‍, ഗാരന്‍റിയായി നല്‍കിയ ചെക്കുകള്‍ മടങ്ങിയെന്നും ഈടായി നല്‍കിയ 98.85 സെന്‍റ് വസ്തു ബാങ്കില്‍ നേരത്തെ പണയം വച്ചിരുന്നതായിരുന്നെന്നും ദിനേശ് മേനോന്‍ അറിയിച്ചു.

മജിസ്‌ട്രേട്ട് കോടതി കേസെടുത്തതിനെത്തുടര്‍ന്ന് ഇതു സംബന്ധിച്ച പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാണി സി. കാപ്പന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹര്‍ജി നല്‍കിയെങ്കിലും തള്ളി. കേസ് ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ താന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിടുകയും രണ്ടുസാക്ഷികളെ പ്രത്യേക കോടതി വിസ്തരിക്കുകയും ചെയ്തതായി മാണി സി. കാപ്പന്‍റെ ഹര്‍ജിയില്‍ പറയുന്നു. ഇതിനു ശേഷം കുറ്റം ചുമത്തിയ പ്രത്യേക കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം.