വൈക്കത്തെ മൾട്ടിപ്ലക്സ് തിയറ്റർ സമുച്ചയം നിർമാണം പൂർത്തിയായി
Thursday, July 4, 2024 6:50 AM IST
വൈക്കം: വൈക്കം കിഴക്കേനടയിലെ കിളിയാട്ടുനടയിൽ നിർമിക്കുന്ന മൾട്ടിപ്ലക്സ് തിയറ്റർ സമുച്ചയത്തിന്‍റെ നിർമാണം പൂർത്തിയായി. ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികൾ, സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ഇനി നടക്കാനുള്ളത്.

ആറു മാസത്തിനകം നിർമാണം പൂർത്തിയാക്കി 2025ൽ സിനിമാ പ്രദർശനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിയറ്ററിലെ വിവിധ ആവശ്യങ്ങൾക്കായി ജലം സംഭരിക്കാനായി തിയറ്റർ സമുച്ചയത്തിന്‍റെ മുൻവശത്ത് ആഴത്തിൽ കുഴിയെടുത്ത് കൂറ്റൻ ജലസംഭരണി നിർമിക്കുകയും ചുറ്റുമതിൽ തീർക്കുകയും ചെയ്തു.

കിഫ്ബിയിൽനിന്ന് അനുദിച്ച 14.71 കോടി രൂപ വിനിയോഗിച്ചു വൈക്കം ഫയർ സ്റ്റേഷനു സമീപത്ത് നഗരസഭ വിട്ടുനൽകിയ 60 സെന്‍റ് സ്ഥലത്താണ് തിയറ്റർ നിർമിക്കുന്നത്. 2023 ഫെബ്രുവരി 10നാണ് തിയറ്റർ നിർമാണം ആരംഭിച്ചത്. സമുച്ചയത്തിന് 20,000 ചതുരശ്ര അടിയാണ് വിസ്തൃതി. 2024 ഫെബ്രുവരി ഒൻപതിനു നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണെങ്കിലും സാങ്കേതിക തടസങ്ങളാണ് നിശ്ചിത കാലാവധി കഴിഞ്ഞും പണി നീളാൻ ഇടയാക്കിയത്.

പുതിയ തിയറ്റർ സമുച്ചയത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ടു തിയറ്ററുകളുണ്ടാകും. തിയറ്ററിനോടനുബന്ധിച്ചു പ്രധാന നിരത്തുമായി ബന്ധപ്പെട്ട് 12 മീറ്റർ വീതിയിൽ റോഡും വാഹന പാർക്കിംഗിനായി സൗകര്യവും നഗരസഭ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ ഭരണകാലത്ത് നിർമിക്കുന്നതിന് തീരുമാനിച്ച 20 തിയറ്ററുകളിൽ ഒന്നാണിത്. നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത് ജെ ആൻഡ് ജെ അസോസിയേറ്റ്സാണ്.