മഹാരാഷ്‌ട്രയിൽ 99 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി
മഹാരാഷ്‌ട്രയിൽ 99 സ്ഥാനാർഥികളെ  പ്രഖ്യാപിച്ച് ബിജെപി
Monday, October 21, 2024 1:14 AM IST
മുംബൈ: മഹാരാഷ്‌ട്രയിൽ 99 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. 71 സിറ്റിംഗ് എംഎൽഎമാർക്കു വീണ്ടും സീറ്റ് നല്കി. മൂന്നു പേരെ ഒഴിവാക്കി.

150 സീറ്റിൽ മത്സരിക്കാനാണു ബിജെപി ലക്ഷ്യമിടുന്നത്. എന്നാൽ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേതൃത്വം നല്കുന്ന ശിവസേനയും ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ എൻസിപിയും കൂടുതൽ സീറ്റുകൾക്കായി വിലപേശുകയാണ്. 288 നിയമസഭയിൽ പകുതി സീറ്റെങ്കിലും വേണമെന്ന ഉറച്ച നിലപാടിലാണ് ബിജെപി.

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ മുഖ്യമന്ത്രി അശോക് ചവാന്‍റെ മകൾക്കു സീറ്റ് നല്കി.

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, സ്പീക്കർ രാഹുൽ നർവേക്കർ, മന്ത്രിമാരായ ഗിരീഷ് മഹാജൻ, സുധീർ മുംഗന്തിവാർ, ചന്ദ്രകാന്ത് പാട്ടീൽ എന്നിവർ സ്ഥാനാർഥിപ്പട്ടികയിലുണ്ട്. 13 വനിതകൾക്കു സീറ്റ് നല്കി. നാഗ്പുർ സൗത്ത് വെസ്റ്റിലാണ് ഫഡ്നാവിസ് മത്സരിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചന്ദ്രപുരിൽ മത്സരിച്ച സുധീർ മുംഗന്തിവാർ പരാജയപ്പെട്ടിരുന്നു. മുംബൈയിലെ 16 സിറ്റിംഗ് എംഎൽഎമാരിൽ 14 പേർക്കും ബിജെപി സീറ്റ് നല്കി.

നാന്ദെഡ് ജില്ലയിലെ ഭോക്കർ മണ്ഡലത്തിലാണ് അശോക് ചവാന്‍റെ മകൾ ശ്രീജയ ചവാൻ മത്സരിക്കുക. അശോക് ചവാൻ പല തവണ വിജയിച്ചിട്ടുള്ള മണ്ഡലമാണിത്. ഇദ്ദേഹം ഇപ്പോൾ രാജ്യസഭാംഗമാണ്. മഹാരാഷ്‌ട്ര നിയമസഭയിലേക്ക് നവംബർ 20നാണ് തെരഞ്ഞെടുപ്പ് നടക്കുക.


ഹരിയാന ആവർത്തിക്കാൻ ആർഎസ്എസ്

മുംബൈ: മഹാരാഷ്‌ട്രയിൽ ഭരണം നിലനിർത്താൻ ബിജെപിക്കായി രംഗത്തിറങ്ങി ആർഎസ്എസ്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കേ ബിജെപി സഖ്യത്തിന് അനുകൂലമായ പൊതുജനാഭിപ്രായം രൂപവത്കരിക്കാൻ വിപുലമായ ജനസമ്പർക്ക പരിപാടിക്ക് ആർഎസ്എസ് തുടക്കമിട്ടു. ആർഎസ്എസ് അനുബന്ധ സംഘടനകളെയെല്ലാം രംഗത്തിറക്കിയാണു തെരഞ്ഞെടുപ്പിനു നിലമൊരുക്കുന്നത്.

ചെറു സംഘങ്ങളായി ഓരോ കുടുംബത്തിലുമെത്താനാണു ശ്രമം. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ തന്ത്രമാണ് ആർഎസ്എസ് ഉപയോഗിച്ചത്. സംസ്ഥാനത്തുടനീളം 1.25 ലക്ഷത്തിലധികം ചെറുയോഗങ്ങളാണു സംഘടിപ്പിച്ചത്. ഇതുവഴി നേരിട്ട് ഓരോ കുടുംബത്തിലേക്കും എത്താൻ ആർഎസ്എസിനു സാധിച്ചു. ഇതോടെ ഹാട്രിക് വിജയം ഹരിയാനയിൽ നേടാനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.