ജാർഖണ്ഡിൽ ഇന്ത്യാ സഖ്യത്തിൽ ഭിന്നത
ജാർഖണ്ഡിൽ  ഇന്ത്യാ സഖ്യത്തിൽ ഭിന്നത
Monday, October 21, 2024 1:14 AM IST
റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ജാർഖണ്ഡിൽ ഇന്ത്യാ സഖ്യത്തിൽ ഭിന്നത. സീറ്റ് വിഭജനത്തിൽ അതൃപ്തി അറിയിച്ച് ആർജെഡി രംഗത്തെത്തി. കോൺഗ്രസും ജെഎംഎമ്മും സംസ്ഥാനത്തെ 81 നിയമസഭാ സീറ്റിൽ 70ലും മത്സരിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ആർജെഡി അതൃപ്തി പരസ്യപ്പെടുത്തിയത്. 12-13 സീറ്റുകളിൽ കുറയാതെ ലഭിച്ചില്ലെങ്കിൽ അംഗീകരിക്കില്ലെന്ന് ആർജെഡി അറിയിച്ചു.

പാർട്ടിക്ക് സംസ്ഥാനത്തെ 18-20 സീറ്റുകളിൽ ശക്തമായ സ്വാധീനമുണ്ട്. മൂന്നോ നാലോ സീറ്റിൽ മത്സരിക്കാൻ ആവശ്യപ്പെട്ടാൽ അതിനു തയാറാകില്ലെന്ന് ആർജെഡി വക്താവ് മനോജ് കുമാർ ഝാ പറഞ്ഞു. പാർട്ടി ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ചാൽ 60-62 സീറ്റുകളിൽ ഇന്ത്യാ സഖ്യ സ്ഥാനാർഥികൾക്കു പിന്തുണ നൽകുമെന്നും മനോജ് കുമാർ ഝാ പറഞ്ഞു.


കഴിഞ്ഞ തവണ ഏഴു സീറ്റിൽ മത്സരിച്ച ആർജെഡി ഒരിടത്തു മാത്രമാണു ജയിച്ചത്. ഹേമന്ത് സോറൻ മന്ത്രിസഭയിൽ ആർജെഡിയുടെ ഏക എംഎൽഎ സത്യാനന്ദ് ഭോക്ത മന്ത്രിയാകുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.