ഇടുക്കി: വന്യജീവിസങ്കേതത്തിൽ പക്ഷികൾ, ചിത്രശലഭങ്ങൾ, തുന്പികൾ, ഉറുന്പുകൾ എന്നിവയെക്കുറിച്ചു നടത്തുന്ന മൂന്നു ദിവസത്തെ സർവേയ്ക്കു തുടക്കമായി. ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള വനംവന്യജീവി വകുപ്പും തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും ചേർന്നാണ് സർവേ നടത്തുന്നത്.

ഇടുക്കി വന്യജീവി സങ്കേതത്തിലെ വന്യജീവികളെയും ചിത്രശലഭങ്ങൾ ഉൾപ്പെടെയുള്ള ചെറുജീവികളെയുംകുറിച്ചുളള പഠനം നടത്തുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആവാസ വ്യവസ്ഥയുടെ തകർച്ച മനസിലാക്കുകയും അതിനുള്ള പ്രതിവിധികൾ കണ്ടെത്തി നടപ്പാക്കുകയുമാണ് സർവേയുടെ ലക്ഷ്യം.

വന്യജീവി സങ്കേതത്തിലെ ചെന്പകശേരി, വൈരമണി, വാകവനം, കിഴുകാനം, കെട്ടുചിറ, കൊന്നക്കഴി, മേമാരി എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് സർവേ. ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി ഫൗണ്ടർ മെംബറും റിസർച്ച് അസിസ്റ്റന്‍റുമായ ഡോ. കലേഷ് സദാശിവൻ, ഇടുക്കി അസിസ്റ്റന്‍റ് വൈൽഡ് ലൈഫ് വാർഡൻ ബി. പ്രസാദ്കുമാർ എന്നിവരാണ് നേതൃത്വം നൽകുന്നത്.

വനംവകുപ്പ് ജീവനക്കാരും ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിലെ അംഗങ്ങളും ഉൾപ്പെടെ എഴുപതോളം ആളുകൾ സർവേയിൽ പങ്കെടുക്കും.