മൈജിയിൽ ഓണം ഓഫർ 30 വരെ നീട്ടി
Saturday, September 21, 2024 4:23 AM IST
കോഴിക്കോട്: മൈജി ഓണം മാസ് ഓണം സീസൺ ടു അവസാനിക്കാൻ ഇനി ബാക്കി നിൽക്കുന്നത് വെറും പത്ത് ദിനങ്ങൾ മാത്രം. ഇനിയും ഗാഡ്ജറ്റ്സും അപ്ലൈയൻസും വാങ്ങാൻ സാധിക്കാത്തവർക്കായി നോൺ സ്റ്റോപ്പ് ഓണം, നോൺ സ്റ്റോപ്പ് ഓഫേഴ്സ് എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും 30 വരെ നീട്ടി.

ഉപഭോക്താക്കൾക്ക് സ്പെഷൽ ഓഫറുകളിൽ പരമാവധി പർച്ചേസ് ചെയ്യാനുള്ള അസുലഭ അവസരമാണ് മൈജി ഇതിലൂടെ നൽകുന്നത്. എല്ലാ സെഗ്മെന്‍റുകളിലും പരമാവധി 75% വരെ ഓഫ്, കോംബോ സമ്മാനങ്ങൾ, മൈജിയുടെ സ്പെഷൽ പ്രൈസ്, ഏറ്റവും കുറഞ്ഞ ഇഎംഐ എന്നിവ ഇതിലൂടെ പ്രയോജനപ്പെടുത്താം. ഇത് കൂടാതെ മൈജി ഓണം മാസ് ഓണം സീസൺ ടു സമ്മാനങ്ങളും ഈ ഷോപ്പിങ്ങിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.


ദിവസം ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നേടാം. കൂടാതെ അഞ്ച് ടൊയോട്ട ടൈസർ കാറുകൾ, 100 ഹോണ്ട ആക്ടിവ സ്കൂട്ടറുകൾ, 100 പേർക്ക് ഇന്‍റർനാഷണൽ ട്രിപ്പ്, 100 പേർക്ക് റിസോർട്ട് വെക്കേഷൻ എന്നിങ്ങനെ 15 കോടി രൂപയുടെ സമ്മാനങ്ങളും വമ്പൻ ഡിസ്കൗണ്ടുകളുമാണ് മൈജി ഇതിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്നത്. 5000 രൂപക്ക് മുകളിലുള്ള പർച്ചേസുകളിൽ സമ്മാനകൂപ്പൺ ലഭിക്കും.