x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; അധ്യാപികയ്ക്ക് കുടിശിക വേതനം ലഭിച്ചു


Published: October 24, 2025 06:30 AM IST | Updated: October 24, 2025 06:30 AM IST

കൊല്ലം : മണ്ണൂർ സെന്‍റ് ജോൺസ് സിവിഎച്ച്എസിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്ത അധ്യാപികയ്ക്ക് ലഭിക്കാനുണ്ടായിരുന്ന കുടിശിക ശമ്പളം നൽകിയതായി കൊട്ടാരക്കര ഡിഇഒ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ അംഗം വി. ഗീതയുടെ ഉത്തരവിന്‍റെഅടിസ്ഥാനത്തിലാണ് നടപടി.
2023 സെപ്റ്റംബർ 18 മുതൽ 2024 മാർച്ച് 31 വരെയുള്ള വേതനമാണ് നൽകാനുണ്ടായിരുന്നത്.

പരാതിക്കാരിയായ മൈലം ഇഞ്ചക്കാട് സ്വദേശിനിക്ക് ഒരു മാസത്തിനുള്ളിൽ കുടിശിക വേതനം നൽകണമെന്ന് കമ്മീഷൻ ജൂൺ 28 ന് ഡിഇഒക്ക് നിർദേശം നൽകിയിരുന്നു. ഓഗസ്റ്റ് 14 ന് തുക നൽകിയതായി ഡിഇഒ കമ്മീഷനെ അറിയിച്ചു.

Tags : Human Rights Commission

Recent News

Up