ബജറ്റ് പ്രതിഫലനം; സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്
ബജറ്റ് പ്രതിഫലനം; സ്വര്‍ണ വിലയില്‍  വന്‍ ഇടിവ്
Saturday, July 27, 2024 1:54 AM IST
സ്വന്തം ലേഖിക
കൊച്ചി: കേന്ദ്രബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍നിന്നും ആറു ശതമാനത്തിലേക്ക് കുറച്ചതിനു പിന്നാലെ ഇന്നലെയും സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്നലെ ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6300 രൂപയും പവന് 50400 രൂപയുമായി.

ഇന്നലെ ഗ്രാമിന് 6300 ല്‍ എത്തിയതോടെ പൂര്‍ണമായും ഡ്യൂട്ടിയിളവ് പ്രതിഫലിച്ചു. ബജറ്റ് ദിവസം ഗ്രാമിന് 6745 രൂപയും പവന് 53960 രൂപയായിരുന്നു. 445 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഡ്യൂട്ടി ഇളവുമായി ബന്ധപ്പെട്ട വിലവ്യത്യാസം വന്നത്. പവന് 3560 രൂപയും. ഇതോടെ പവന് 50400 രൂപയിലേക്ക് താഴ്ന്നു. ഈ ദിവസങ്ങളില്‍ അന്താരാഷ്‌ട്ര സ്വര്‍ണവില 50 ഡോളറോളം കുറഞ്ഞിട്ടുമുണ്ട്.


ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലമായി 83.72 ആയി. അന്താരാഷ്‌ട്ര സ്വര്‍ണവില കഴിഞ്ഞ ആറുമാസത്തിനിടെ 1800 ഡോളറില്‍നിന്നും 38 ശതമാനം വര്‍ധിച്ച് 2483 ഡോളറിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഉയര്‍ന്ന അന്താരാഷ്‌ട്ര വിലയില്‍നിന്നും നാല് ശതമാനത്തോളം കുറഞ്ഞ് 2373 ഡോളറിലാണ് ഇപ്പോള്‍.

പലിശനിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളും സുരക്ഷിത നിക്ഷേപം എന്നനിലയിലും സ്വര്‍ണത്തിന്‍റെ വില വര്‍ധിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈനീസ് ഡിമാന്‍ഡ് കുറഞ്ഞു. ഇന്ത്യയിലെ ഇറക്കുമതി ചുങ്കത്തിലും വ്യത്യാസം വന്നിട്ടുണ്ട്. ഇത് അന്താരാഷ്‌ട്ര സ്വര്‍ണവില ഇനിയും കുറഞ്ഞേക്കാമെന്നുള്ള സൂചനകളാണ് കാണിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.