ഐഎഎസ് ദന്പതികളുടെ മകൾ പത്താം നിലയിൽനിന്നു ചാടി മരിച്ചു
ഐഎഎസ് ദന്പതികളുടെ മകൾ പത്താം നിലയിൽനിന്നു ചാടി മരിച്ചു
Tuesday, June 4, 2024 2:09 AM IST
മുംബൈ: ദക്ഷിണ മുംബൈയിൽ മന്ത്രാലയത്തിനു സമീപം ഐഎഎസ് ഉദ്യോഗസ്ഥർക്കായുള്ള റെസിഡൻഷൽ കെട്ടിടത്തിൽനിന്നു ചാടി യുവതി ജീവനൊടുക്കി.

സോനിപത്തിൽ എൽഎൽബി വിദ്യാർഥിനിയായിരുന്ന ലിപി രസ്തോഗി (27) ആണ് മരിച്ചത്. സ്റ്റേറ്റ് സെക്രട്ടേറിയറ്റിന് സമീപത്തുള്ള കെട്ടിടത്തിൽ നിന്നാണ് ചാടിയത്. പഠനത്തിലെ ഉത്കണ്ഠ താങ്ങാതെ യുവതി ജീവനാടുക്കിയതെന്നാണ് വിവരം.

ഇന്നലെ പുലർച്ചെ നാലിനായിരുന്നു സംഭവം. പാർക്കിംഗ് ഏരിയയിൽ മോട്ടോർസൈക്കിളിനു സമീപം ബോധരഹിതയായി കിടന്ന ലിപിയെ സെക്യൂരിറ്റി ഗാർഡ് ആണ് ആദ്യം കണ്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ലിപിയുടെ മുറിയിൽനിന്ന് പോലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ആത്മഹത്യയ്ക്ക് ആർക്കും പങ്കില്ലെന്നാണ് കുറിപ്പിലുള്ളത്.

പഠനത്തിന്‍റെ ഭാഗമായി ലിപി മാനസിക സമ്മർദത്തിലായിരുന്നു. ലിപിയുടെ പിതാവ് വികാസ് രസ്തോഗി ഹയർ ആൻഡ് ടെക്നിക്കൽ എഡ്യൂക്കേഷൻ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. മാതാവ് രാധിക രസ്തോഗി മുതിർന്ന ഐഎസ്എസ് ഉദ്യോഗസ്ഥയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.